• Logo

Allied Publications

Americas
ജൂലൈ നാലിന് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമായ വാർത്ത എത്തുമോ?
Share
വാഷിംഗ്‌ടൺ ഡിസി: ദിനം പ്രതി പുറത്തു വരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സർവേകൾ ഡെമോക്രറ്റുകൾക്കു ആശ്വാസം നൽകുന്നതല്ല. സുപ്രധാന മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കുറഞ്ഞത് ഒരു ശതമാനം വീതം മുന്നിൽ നിൽക്കുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ഫലങ്ങൾ പറയുന്നത്.

നവംബറിൽ ഡെമോക്രറ്റുകൾ ജനപ്രതിനിധി സഭ തിരിച്ചു പിടിക്കാനുള്ള സാധ്യതകളും സർവേകൾ തള്ളുന്നു. ന്യൂയോർക്ക് ഗവർണർ കാത്തി ഹൊച്ചലിന്‍റെ ജോബ് അപ്പ്രൂവൽ റേറ്റിംഗ് നിരാശാജനകമായ 38 ശതമാനം മാത്രമാണെന്ന് സിയീന കോളജ് പോൾ ഫലം പറയുന്നു. 2026ൽ വീണ്ടും തെരഞ്ഞെടുക്കപെടാൻ അവർ ശ്രമിക്കുന്നുണ്ട്.

ഒരു പാർട്ടിക്കാരും അല്ല എന്ന് പറഞ്ഞവർ (ഏതാണ്ട് 34 ലക്ഷം പേര്) തങ്ങൾ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് പറഞ്ഞിരിക്കുന്നു. വോട്ടർമാരിൽ രണ്ടാമത്തെ വലിയ സമൂഹം ആയി കരുതുന്ന ഇവരുടെ പ്രഖ്യാപനം ഡെമോക്രാറ്റിക്‌ ക്യാമ്പുകളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ഈ വോട്ടർമാരെ ഡെമോക്രറ്റുകൾക്കു ആവശ്യമാണ്. ഇവരെ കൂടെ കൂട്ടി സംസ്ഥാനം പിടിച്ചെടുത്താൽ പ്രതിനിധി സഭയും പിടിച്ചെടുക്കുവാൻ കഴിയും എന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്. രണ്ടു വർഷം മുന്പ് റിപ്പബ്ലിക്കൻ ലീ സിൻഡിനെ വെറും അഞ്ചു ശതമാനം പൊയിന്‍റുകൾക്കു മറികടന്ന ഹൊച്ചലിന് ഈ വിഭാഗത്തിന്‍റെ വോട്ടുകൾ വിലപ്പെട്ടതാണ്.

അബോർഷൻ പ്രശനം ഉയർത്തി വോട്ടുകൾ നേടാം എന്ന ഡെമോക്രറ്റുകളുടെ വിശ്വാസത്തിനു വലിയ പിൻബലം ഇല്ല എന്ന് മുൻ നാസാവു കൗണ്ടി എക്സിക്യൂട്ടീവ് ലോറ കരൻ പറഞ്ഞു. ന്യൂയോർക്കുകാർ ബഹുഭൂരിപക്ഷത്തിൽ സമൂഹ മാധ്യമങ്ങൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന് പിന്തുണ നൽകിയിരുന്നു.

അതിനാൽ ഹൊച്ചലിനെ വീണ്ടും പിന്തുണക്കും എന്ന് മറ്റൊരു വിഭാഗം പറയുന്നു. വിഷവാതക നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നില്ല എന്ന് ആരോപണമുണ്ട്. 1990ന്‍റെ 40 ശതനാനമായി 2030 ൽ പൊലൂഷൻ ഗ്യാസ് എമിഷൻ കുറയ്ക്കും.

2050ൽ ഇത് പൂജ്യം ആക്കും എന്ന പ്രഖ്യാപനത്തിനു ശേഷം ഒന്നും തന്നെ മുന്നോട്ടു പോയിട്ടില്ല എന്നാണ് ആരോപണം. ജൂലൈ നാല് ആഘോഷങ്ങളുടെ അവസരമാണ്. തങ്ങൾക്കു അനുകൂലമായി സർവേ ഫലങ്ങൾ ഉണ്ടാകുമെന്നു ഡെമോക്രറ്റുകൾ ആഗ്രഹിച്ചു. ഇത് വെറുതെ ആകുമെന്നാണ് നിരീക്ഷകർ പറയുന്നത്.

പതിനെട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടത്തി.
ടെക്സസ്: പതിനെട്ടുകാരിയെ പീഡിപ്പിച്ച ശേഷം വെടിവച്ചു കൊന്ന് വയലിൽ ഉപേക്ഷിച്ച കേസിലെ കുറ്റവാളി റാമിറോ ഗോൺസാലെസിന്‍റെ(4
ഡാളസിൽ വെടിവയ്പ്: രണ്ട് പേർ മരിച്ചു.
ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിൽ ചിക്ക്ഫിൽഎ ഫാസ്റ്റഫൂഡ് സ്റ്റോറിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട
കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന ധനസഹായം കൈമാറി.
ന്യൂയോർക്ക്: കുവൈറ്റിലെ മാൻഗഫ് തീപിടിത്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊ
ന്യൂജഴ്‌സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു.
ന്യൂജഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു.
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇ