• Logo

Allied Publications

Americas
നളിനി ജനാർദ്ദനന് ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മദർ തെരേസ ജീവകാരുണ്യ സേവാ അവാർഡ്
Share
ഡാളസ്: മുൻ ആർമി മെഡിക്കൽ കോർപ്സ് ഡോക്‌‌ടറും ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റും എഴുത്തുകാരിയും ഗായികയും സാമൂഹിക പ്രവർത്തകയുമായ ഡോ. മേജർ നളിനി ജനാർദനന് അഖിലേന്ത്യാ തലത്തിൽ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ "മദർ തെരേസ ജീവകാരുണ്യ സേവാ അവാർഡ്' നൽകി ആദരിച്ചു.

പൂനെ ദേഹു റോഡിലെ മഹാകവി കുമാരനാശാൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ എസ്എൻജിഎസ് പ്രസിഡന്‍റ് ജെ. ചന്ദ്രൻ, സി.പി.രാജു (ജനറൽ സെക്രട്ടറി എസ്എൻജിഎസ്), എ.ഗോപി, വി.ആർ. വിജയൻ, പി.വി. ഗംഗാധരൻ, കെ.എൻ. ജയകുമാർ, എസ്. ശശിധരൻ, പി.ആർ. സുരേന്ദ്രൻ, കെ.പി. പ്രഫ. (കേണൽ) ഡോ കാവുമ്പായി ജനാർദനൻ, പി.ജി. രാജൻ, ഡി. പ്രകാശ്, കാർത്തികേയ പണിക്കർ, ബാബു രാജൻ, കെ.വി. ധർമരാജൻ, എസ്.പി. ചന്ദ്രമോഹൻ, വി. എസ്. സോമൻ, ഇന്ത്യൻ ആർമി മെഡിക്കൽ കോർപ്സിൽ (എഎംസി) എന്നിവർ പങ്കെടുത്തു.

മേജർ റാങ്കോടെ ഡോക്ടറായിരുന്ന ഡോ. നളിനി ജനാർദനൻ ആകാശവാണിയിലെ‌യും ദൂരദർശനയിലെയും ഗായികയാണ്. ആന്ധ്രാപ്രദേശ് സർക്കാർ സാംസ്കാരികോത്സവങ്ങൾ, മറാഠിമലയാളി സാംസ്കാരികോത്സവങ്ങൾ, കേരള ഫെസ്റ്റിവലുകൾ, കൺട്രി ക്ലബ്, കൂടാതെ മറ്റ് നിരവധി സാംസ്കാരിക വേദികൾ ഇന്ത്യയിലുടനീളമുള്ള പ്രായമായവർക്കും വികലാംഗർക്കും സാധാരണക്കാർക്കുമായി സംഗീത പരിപാടികൾ നടത്തിയിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, പാവപ്പെട്ടവർക്ക് സൗജന്യ മെഡിക്കൽ സേവനങ്ങൾ, മെഡിക്കൽ സെമിനാറുകൾ എന്നിവ നടത്തുന്നതിൽ അവർ വിലപ്പെട്ട പങ്ക് വഹിച്ചു. വൈദ്യശാസ്ത്രം, സംഗീതം, ഭക്തി, സംഗീത ചികിത്സ എന്നിവയെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും മൂവായിരത്തിലധികം ലേഖനങ്ങളും കഥകളും കവിതകളും അവർ പ്രസിദ്ധീകരിച്ചു.

ആകാശവാണിയിൽ നൂറിലധികം റേഡിയോ പ്രഭാഷണങ്ങൾ നടത്തി. അവർ 38ലധികം പുസ്തകങ്ങൾ രചിക്കുകയും ആരോഗ്യം, വൈദ്യം, ആത്മീയത തുടങ്ങിയ വിഷയങ്ങളിൽ കഥകളും സംഗീത ആൽബങ്ങളും വീഡിയോകളും നിർമിക്കുകയും ചെയ്തു. നളിനിയുടെ ജീവചരിത്രം പത്തിലധികം അന്താരാഷ്ട്ര ജീവചരിത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പനമ്പിള്ളി മെമ്മോറിയൽ ഗോൾഡ് മെഡൽ, മികച്ച കഥാകൃത്തിനുള്ള കഥാ അവാർഡ്, ദേശസ്നേഹ അവാർഡ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ആരോഗ്യ സാഹിത്യ അവാർഡ്, മികച്ച ഗായികയ്ക്കുള്ള പത്മശ്രീ സുകുമാരി കലാപ്രതിഭാ അവാർഡ്, സ്മൈൽ പ്ലസ് ഗ്ലോബൽ അവാർഡ് തുടങ്ങി 15ലധികം ദേശീയ അന്തർദേശീയ അവാർഡുകൾ അവർ നേടിയിട്ടുണ്ട്.

സാമൂഹ്യസേവനം, കല, സംസ്‌കാരം, സാഹിത്യം എന്നീ മേഖലകളിലെ സേവനത്തിനുള്ള വനിതാ രത്‌നം അവാർഡ്, കെഐഎം രാഗലയ മ്യൂസിക് എക്‌സലൻസ് അവാർഡ്, മികച്ച വനിതാ ആർമി മെഡിക്കൽ ഓഫീസർക്കുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിൽ നിന്നും കിഴക്കേ ഇന്ത്യയിൽ നിന്നുമുള്ള നിരവധി മിടുക്കരായ ദരിദ്ര വിദ്യാർഥികളെ അവർ തിരിച്ചറിയുകയും ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ സ്കോളർഷിപ്പ് നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ 28 വർഷമായി "ദയയുടെ തിളങ്ങുന്ന സൂര്യൻ' എന്ന് വിളിപ്പേരുള്ള അമേരിക്കൻ മലയാളിയായ ജോസഫ് ചാണ്ടിയുടെ മാനേജിംഗ് ട്രസ്റ്റി 13,17,60,000 രൂപ ജാതി വിവേചനമില്ലാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) പാവപ്പെട്ടവർക്ക് സംഭാവന നൽകി.

കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമേ, 27 സംസ്ഥാനങ്ങളിൽ നിന്നുള്ള 15,500ലധികം സ്കൂൾ വിദ്യാർഥികൾക്കും 1400 കോളജ് വിദ്യാർഥികൾക്കും ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വഴി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് നേരിട്ട് നിക്ഷേപിച്ച് സഹായിച്ചിട്ടുണ്ട്.

ഇതിനുപുറമെ, അനാഥാലയങ്ങൾ, മതസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വികലാംഗർക്കും വയോജനങ്ങൾക്കുമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കും ധനസഹായം നൽകി. അഖിലേന്ത്യാടിസ്ഥാനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കാനാണ് മദർ തെരേസ ജീവ കാരുണ്യ സേവാ അവാർഡ് നടപ്പാക്കിയത്.

സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്.
ന്യൂയോര്‍ക്ക്: കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സമാനതകളില്ലാത്ത അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്‍റർ സമ്മേളനം ജൂലെെ ആറിന്.
ഒക്‌ലഹോമ: നോർത്ത് അമേരിക്ക മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്‍റർ എ മീറ്റിംഗ് ഒക്ലഹോമ മാർത്തോമ്മാ ച
ജൂലിയൻ അസാൻജ് ജയിൽ മോചിതനായി.
വാഷിംഗ്ടൺ ഡിസി: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി.
സുനിതാ വില്യംസിന്‍റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ.
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസി
12ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്.
ന്യൂയോർക്ക്: ടെസ്‌ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാലിങ്ക് കന്പനി എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസിൽ ഈ വർഷം