• Logo

Allied Publications

Americas
എപ്പിസ്കോപ്പൽ സഭയുടെ 18ാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ തലവനായി ബിഷപ് സീൻ റോവ്
Share
ലൂയിസ്‌വില്ല: എപ്പിസ്കോപ്പൽ സഭയുടെ ചരിത്രത്തിൽ 18ാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ തലവനായി ബിഷപ് സീൻ റോവിനെ(49) തെരഞ്ഞെടുത്തു. സഭ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും പ്രാദേശിക സമൂഹങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സുവിശേഷവും വംശീയ നീതിയും സ്നേഹവും എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നേതൃത്വം നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. നവംബർ രണ്ടിന് സ്ഥാനാരോഹണം ചെയ്യുന്ന ബിഷപ് റോവ്, 2000ൽ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ എപ്പിസ്കോപ്പൽ വൈദികനായിരുന്നു.

നോർത്ത് വെസ്റ്റേൺ പെൻസിൽവേനിയ രൂപതയിലെ ബിഷപായിരുന്നു. ബിഷപ് മൈക്കൽ കറിയുടെ പിൻഗാമിയായാണ് ബിഷപ് റോവ് എത്തുന്നത്. ബിഷപ് കറിയുടെ കാലാവധി ഒക്ടോബർ അവസാനത്തോടെ അവസാനിക്കും.

ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം.
ഡാളസ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ്
കരുണ ചാരിറ്റീസ് പിക്നിക് സംഘടിപ്പിച്ചു.
ന്യൂജഴ്‌സി: "ഫാമിലി ഫൺ ഇൻ ദി സൺ' എന്ന ആശയത്തിൽ കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലു
ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ.
ന്യൂജഴ്‌സി: ഇന്ത്യയുടെ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിൽ ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറണമെന്ന് ആവശ്യമുയരുന്നു.
ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതോടെ വിമർശനവുമായി ന്യൂയോർക
ബൈഡനു ഒരു പകരക്കാരനെ കണ്ടെത്തുമോ?.
അറ്റ്ലാന്‍റാ: പ്രസിഡന്‍റ് സ്ഥാനാർഥികളുടെ ഒന്നാം ഡിബേറ്റിനു ശേഷം ഡെമോക്രറ്റുകൾ ചിന്താകുഴപ്പത്തിലാണ്.