ബ്രസല്‍സ്: യൂറോപ്പില്‍ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ ഇല്ലാതാക്കുന്ന ഇയു ഇതര പൗരന്മാര്‍ക്കായി ഒരു പുതിയ അതിര്‍ത്തി പരിശോധനാ സംവിധാനത്തിന്‍റെ ഘട്ടം ഘട്ടമായുള്ള വിന്യാസത്തിന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അന്തിമ അംഗീകാരം നല്‍കി.

സ്ട്രാസ്ബുര്‍ഗിലെ പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ 572 വോട്ടുകള്‍ അനുകൂലമായും 42 വോട്ടുകള്‍ എതിരായും ലഭിച്ചു. ആറ് മാസ കാലയളവില്‍ ഇയു പദ്ധതി നടപ്പിലാക്കും.

ഓട്ടോമേറ്റഡ് സിസ്റ്റം വഴി സന്ദര്‍ശകരുടെ പ്രവേശന തീയതിയും പുറത്തുകടക്കല്‍ തീയതിയും രേഖപ്പെടുത്തുകയും താമസം കഴിഞ്ഞവരുടെയും നിരസിക്കപ്പെട്ടവരുടെയും ട്രാക്ക് സൂക്ഷിക്കുകയും ചെയ്യും.


ഷെങ്കന്‍ ബ്ലോക്കിലെ സ്വതന്ത്ര സഞ്ചാര മേഖലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശന തുറമുഖങ്ങളില്‍ നിന്ന് മുഖചിത്രങ്ങളും വിരലടയാളങ്ങളും പോലുള്ള ബയോമെട്രിക് ഡാറ്റ ശേഖരിക്കും.

സുരക്ഷ മെച്ചപ്പെടുത്തുക, അതിര്‍ത്തി പരിശോധന പ്രക്രിയ വേഗത്തിലാക്കുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.