കളമശേരി: കളമശേരി നഗരസഭയിലെ ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരേ എൽഡിഎഫുമായി ചേർന്ന് പ്രക്ഷോഭമാരംഭിക്കുമെന്ന് സിപിഎം കളമശേരി ഏരിയ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബാങ്കിൽ നിക്ഷേപിച്ച 2.30 കോടി രൂപ കാണാതായ തിരിമറി പരിശോധിക്കുക, സ്ഥലവും വീടുമില്ലാത്ത 830 ഗുണഭോക്താക്കൾക്ക് വീട് ലഭ്യമാക്കാൻ നടപടി ആരംഭിക്കുക, മാലിന്യ സംസ്കരണത്തിന്‍റെ മറവിൽ നികുതിപ്പണം കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ 29ന് നടക്കുന്ന നഗരസഭാ മാർച്ചോടെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ഏരിയ സെക്രട്ടറി കെ.ബി. വർഗീസ് പറഞ്ഞു.