മൂവാറ്റുപുഴ: ചാലിക്കടവ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ. നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഒന്നാണ് ചാലിക്കടവ് ജംഗ്ഷൻ. രണ്ടു ദിവസം മുന്പ് വാഹനമിടിച്ചാണ് കാത്തിരിപ്പു കേന്ദ്രം തകർന്നത്. ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോൾ കാത്തിരിപ്പു കേന്ദ്രം. സ്വകാര്യ കന്പനിയാണ് കാത്തിരിപ്പു കേന്ദ്രം പൊതുജനങ്ങൾക്കായി നിർമിച്ചു നൽകിയത്.

കാത്തിരിപ്പു കേന്ദ്രം നീക്കംചെയ്യുകയോ, അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യുകയോ വേണമെന്നാണ് ആവശ്യം. ഒടിഞ്ഞുതൂങ്ങിയ ഇരുന്പ് കഷണം വലിയ അപകടം വരുത്തിവയ്ക്കും.