കല്ലൂർക്കാട്: നെൽപ്പാടത്തിനു സമീപത്തെ കുളത്തിൽ വൻ തോതിൽ മാലിന്യം തള്ളിയ നിലയിൽ. കല്ലൂർക്കാട് പഞ്ചായത്തിൽ എട്ടാം വാർഡ് ഉൾപ്പെടുന്ന നാകപ്പുഴ സെന്‍റ് മേരീസ് പള്ളിക്കും സ്കൂളിനും സമീപത്തെ നെൽപ്പാടത്തോടു ചേർന്ന കുളത്തിലാണ് മാലിന്യം കണ്ടത്. പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമായാണ് മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്.

കാടുമൂടിക്കിടന്ന കുളത്തിൽ മഴയിൽ വെള്ളം ഉയർന്നപ്പോൾ അതോടൊപ്പം മാലിന്യംവും പൊങ്ങിവരികയായിരുന്നു. മഴ ശക്തിയാർജിക്കുന്പോൾ ഇത് പാടത്തേക്കും മറ്റു കുടിവെള്ള സ്രോതസുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്. മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.