Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓര്‍മകളില്‍ "രഖ്വാലേ ജോസ്'
മൈക്രോഫോണും ആംപ്ലിഫയറും ലൗഡ് സ്പീക്കറുമൊന്നും പ്രചാരത്തിലില്ലാത്ത കാലം. സംഗീതോപകരണങ്ങളും അവ വായിക്കാന്‍ അറിയാവുന്നവരും കുറവ്. ഗാനമേളയ്ക്ക് ഒരു ലോഹക്കുമ്പിളിലൂടെയാണ് പാടുക. സാധാരണയേക്കാള്‍ കുറച്ചകലെവരെ കേള്‍ക്കാമെന്നു മാത്രമേയുള്ളൂ.
തൃശൂര്‍ക്കാരുടെ ഭാഷയില്‍ പറവട്ടാനിയില്‍ പാടിയാല്‍ ചുങ്കംവരെ! അങ്ങനെ അതിലൂടെ പി.കെ. ജോസ് എന്ന യുവാവ് പാടുന്നു- മുഹമ്മദ് റഫിയുടെ അതേ ഭാവത്തില്‍, അതേ ആര്‍ദ്രതയില്‍.. അതേ സ്ഥായിയില്‍... ആ പാട്ടുകള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളെ തഴുകുകയും ചിലപ്പോള്‍ തകര്‍ക്കുകയും ചെയ്തു. ജോസ് അങ്ങനെ റഫി ജോസും രഖ്വാലേ ജോസുമായി!
ഏഴു പതിറ്റാണ്ടുകളുടെ പാട്ട്
റേഡിയോപോലും അത്യപൂര്‍വമായിരുന്ന അറുപതുകള്‍. റേഡിയോയും ഗ്രാമഫോണുമുള്ള ഇടങ്ങള്‍ തേടിപ്പിടിച്ചുപോയി പാട്ടുകേട്ട് വരികള്‍ എഴുതിയെടുത്തുവേണം പഠിക്കാനും പാടാനും. ജോസ് അന്ന് വരികള്‍ മാത്രമല്ല, പാട്ടിന്റെ ആത്മാവുകൂടി ഒപ്പിയെടുത്താണ് പോരുക. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ അങ്ങനെ ജോസിന്റെ ഒപ്പംകൂടി.
റഫി പാടിയ ഏതുപാട്ടും പാടാമെന്നായി. വെറുതെ പാടുകയല്ല, കേട്ടാല്‍ റഫിതന്നെയാണോ പാടുന്നതെന്നു തോന്നിക്കുന്നവിധം! പാട്ടിനോടും റഫിയോടുമുള്ള അതിരില്ലാത്ത സ്നേഹമായിരുന്നു ജോസിന്റെ സ്വരംനിറയെ.വരികളുടെ അര്‍ഥവും ഭാവവും മുഖത്തു വിരിയുന്ന രീതിയിലായിരുന്നു ജോസിന്റെ ആലാപനം.
ചില പാട്ടുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ജോസിന്റെ മുഖംകണ്ടുകൊണ്ട് പാട്ടുകള്‍ ആസ്വദിക്കാന്‍ മറ്റു ഗായകര്പോലും സദസിന്റെ മുന്‍നിരയിലേക്കു മാറുമായിരുന്നത്രേ.റഫിയുടെ പാട്ടുകള്‍ വേദികളില്‍ പാടുന്ന ഗായകര്‍ മിക്കപ്പോഴും ഒഴിവാക്കുന്ന ഹൈ-പിച്ച് പാട്ടുകളും ജോസ് അനായാസം പാടുമായിരുന്നു.
ഏറ്റവും സങ്കീര്‍ണമെന്നു കരുതപ്പെടുന്ന ഓ ദുനിയാ കേ രഖ്വാലേ, സുന് ദര്‍ദ് ഭരേ മേരേ നാലേ കണ്ണുനിറച്ചുകൊണ്ടാണ് അദ്ദേഹം പാടുക പതിവ്. അങ്ങനെ നൂറുകണക്കിനു വേദികള്‍- പ്രതിഫലമില്ലാതെയും വിരലിലെണ്ണാവുന്ന കാശിനും!
ബോംബെയിലേക്കും തിരിച്ചും
തൃശൂര്‍ പറവട്ടാനി കുറയില് പൊറത്തൂക്കാരന്‍ കൊച്ചപ്പന്- മാത്തിരി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി 1940 ജനുവരി 15നു ജനിച്ച പി.കെ. ജോസ് സംഗീതം പഠിച്ചിട്ടില്ല. അമ്മയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ബിസിനസുകളിലെ പ്രധാന സഹായിയായിരുന്നു ജോസ്. അതു വലിയ ജീവിതാനുഭവങ്ങള്‍ സമ്മാനിച്ചു. ഇടക്കാലത്തു കുടുംബം ഒളരിയിലേക്കു മാറി.
ഹിന്ദി വിദ്വാന് പരീക്ഷ പാസായ ശേഷം ജോലിതേടി ബോംബെയിലെത്തി. ലെയ്ത്ത്, ടര്‍ണര്‍ ജോലികള്‍ പഠിച്ചു. ഉറുദുവും പരിചയപ്പെട്ടു. അതോടെ ഹിന്ദി പാട്ടുകളുടെ ഉച്ചാരണം ഒന്നുകൂടി സൂക്ഷ്മസുന്ദരമായി. അവിടെ പാട്ടുപാടി ജനങ്ങളെ കൈയിലെടുത്തു, അവര്‍ ജോസിനെ തോളിലും! ഛോട്ടാ റഫിയെന്ന പേരും മുഹമ്മദ് റഫിയെ നേരില്‍ക്കാണാനുള്ള അവസരവും കിട്ടി.
സിനിമയില്‍ പാടാനുള്ള ക്ഷണങ്ങള്‍ അദ്ദേഹം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു. സുഹൃത്തായ കെ.സി. പോളിനെ പാടാന്‍ സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തി അപമാനിച്ചുവിട്ട സംഭവം ഓര്മയിലുള്ളതിനാലാണ് സിനിമ വേണ്ടെന്നു ജോസ് തീരുമാനിച്ചത്. സിനിമയില്‍ പാടിയാല്‍ ശത്രുക്കളും ഉപദ്രവങ്ങളും കൂടുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
ഏഴു വര്‍ഷത്തിനുശേഷം ബോംബെയില്‍നിന്നു നാട്ടില്‍ തിരിച്ചെത്തി. പല എന്‍ജിനിയറിംഗ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥികള്‍ക്കു പരിശീലനവും നല്കി. ഒപ്പം ഗാനമേളകളില്‍ കൂടുതല്‍ സജീവമായി. കുടുംബത്തിനൊപ്പം നില്ക്കുക എന്നതുമാത്രമായിരുന്നു ജോസിന്റെ ലക്ഷ്യം.
അരണാട്ടുകര സ്വദേശിനി മേരിയാണ് പത്നി. അധ്യാപികയായ ഷേര്‍ളി ഡേവിസ്, ബിജു ആനന്ദ്, മേജോ എന്നീ മൂന്നു മക്കളും സംഗീതത്തിന്റെ വഴിയിലുണ്ട്.
പ്രതിഫലമല്ല, സംതൃപ്തി
പണംമോഹിച്ചു പാട്ടുകാരനായ ആളല്ല ജോസേട്ടനെന്നു സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ പറയും. ഒരിക്കലും പ്രതിഫലത്തിനു നിര്ബന്ധംപിടിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്കു ശബ്ദമുയര്‍ത്തിയുമില്ല. പാടാനുള്ള ആവേശം, അതു നല്കുന്ന സംതൃപ്തി- ഇത്രയുമായാല്‍ ജോസേട്ടനായി.
പറവട്ടാനിയിലെ ഉദയ കലാസമിതി, ചെട്ടിയങ്ങാടിയിലെ അമീര്‍ഭായിയുടെ ക്ലബ്, വോയ്സ് ഓഫ് ട്രിച്ചൂര്, ട്രിച്ചൂര് വേവ്സ് തുടങ്ങി അന്നത്തെ തൃശൂരിലെ എല്ലാ സംഗീത ട്രൂപ്പുകള്ക്കുവേണ്ടിയും പി.കെ. ജോസ് പാടിക്കൊണ്ടിരുന്നു. ഗാനമേളയ്ക്കു വരുന്നവരുടെ ആദ്യത്തെ ചോദ്യം ജോസേട്ടന് എത്തിയോ എന്നായിരുന്നുവെന്ന് പഴയകാല സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു, അദ്ദേഹത്തിന്റെ പാട്ടുകഴിഞ്ഞാലുള്ള കരഘോഷത്തിന്റെ കടലിരമ്പവും.
2022 ലാണ് അവസാനമായി പൊതുവേദിയില്‍ പാടിയത്. അന്നും കേള്‍വിക്കാരുടെ മനസുനിറഞ്ഞു. 2023ല്‍ അസുഖബാധിതനായി. ആശുപത്രിക്കിടക്കയിലും അദ്ദേഹത്തിന്റെ ഒരേയൊരാവശ്യം റഫിയുടെ പാട്ടുകേള്ക്കണമെന്നായിരുന്നു. അതു വേദനകള്‍ കുറയ്ക്കുകയും ഉന്മേഷവാനാക്കുകയും ചെയ്തു. 2023 ഡിസംബര്‍ 30ന് 83-ാം വയസിലായിരുന്നു അന്ത്യം.
പി.കെ. ജോസിനെക്കുറിച്ചുള്ള ഓര്‍മകളുമായി പുറത്തിറക്കുന്ന "സ്നേഹഗായകന്' എന്ന പുസ്തകം ഇന്നു പ്രകാശനം ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോ ലൂയിസാണ് ഓര്‍മപ്പുസ്തകത്തിന്റെ എഡിറ്റര്‍. സാഹിത്യ അക്കാദമി ഹാളില്‍ വൈകിട്ട് നാലിനാണ് ചടങ്ങ്. പ്രേംപത്ര് എന്ന പേരില്‍ സംഗീതനിശയും അരങ്ങേറും.
ഈമാസം 24ന് മുഹമ്മദ് റഫിയുടെ ജന്മശതാബ്ദിയാണ്. ഏതാണ്ട് ഏഴു പതിറ്റാണ്ടുകാലം റഫിയുടെ പാട്ടുകള്‍ വേദികളില്‍ അവതരിപ്പിച്ച് മനസുകള്‍ കവര്‍ന്നെടുത്ത ഉത്തമ ഗായകനെ എങ്ങനെ മറക്കാന്‍...
ഹരിപ്രസാദ്
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
"പറൈ'യുടെ ഹൃദയമിടിപ്പുകൾ
ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ.
തങ്കശേരിയിലെ തങ്കം!
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാ
ഇവിടെ തൊട്ടറിയാം, ദൈവസാന്നിധ്യത്തിന്റെ സൗന്ദര്യം
പതിറ്റാണ്ടുകളുടെ കഥ പറയുന്ന മംഗലപ്പുഴ സെമിനാരിപ്പള്ളി നവീകരണത്തിനു ശേഷം 28ന് ദൈവാരാധനയ്ക്കായി സമർപ്പിക്കുന്ന
ഒരു മുത്തച്ഛന് കഥ, തൊണ്ണൂറ്റിയെട്ടാം വയസിലും തൈശേരി ബിസിയാണ്...
"ന്യായം വിധിച്ചു കിട്ടാന്‍, അന്യായം ഫയല്‍ ചെയ്യുന്നു. വിധി വരുമ്പോള്‍, വാദിക്കും പ്രതിക്കുമല്ല; ശിക്ഷ സാക്ഷികള്ക്കാകുന്നു
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
"പറൈ'യുടെ ഹൃദയമിടിപ്പുകൾ
ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ.
തങ്കശേരിയിലെ തങ്കം!
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാ
ഇവിടെ തൊട്ടറിയാം, ദൈവസാന്നിധ്യത്തിന്റെ സൗന്ദര്യം
പതിറ്റാണ്ടുകളുടെ കഥ പറയുന്ന മംഗലപ്പുഴ സെമിനാരിപ്പള്ളി നവീകരണത്തിനു ശേഷം 28ന് ദൈവാരാധനയ്ക്കായി സമർപ്പിക്കുന്ന
ഒരു മുത്തച്ഛന് കഥ, തൊണ്ണൂറ്റിയെട്ടാം വയസിലും തൈശേരി ബിസിയാണ്...
"ന്യായം വിധിച്ചു കിട്ടാന്‍, അന്യായം ഫയല്‍ ചെയ്യുന്നു. വിധി വരുമ്പോള്‍, വാദിക്കും പ്രതിക്കുമല്ല; ശിക്ഷ സാക്ഷികള്ക്കാകുന്നു
ഇവിടെ ജോണ്‍!
സംഗീതപരീക്ഷണങ്ങളുടെ പാതയിൽ എന്നും മുന്പേനടന്നവനാണ് ജോണ്‍ പി. വർക്കി- ഗിറ്റാറിസ്റ്റ്, ഗായകൻ, സംഗീതസംവിധായകൻ.
സൂര്യൻ നീലയായതിന്റെ രഹസ്യം പുറത്ത്
ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ, നിഗൂഢരഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് ന
ജയ്സാല്‍മീര്‍ കോട്ടയിലെ ഗുട്ട്നാലി
ഒരിക്കല്‍ സൂര്യദേവന് ആകാശത്തിലൂടെ രഥത്തില്‍ സഞ്ചരിക്കുമ്പോള്‍ സാരഥിയോടു ചോദിച്ചു. "എന്റെ തിളക്കത്തിനു തുല്യമായ പ്ര
മരുഭൂമിയിലെ ലോറൻസിന്റെ വീരകഥ
തുർക്കി കേന്ദ്രീകരിച്ചുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ. അതിൽ ഒരു ബ്രിട്ടീഷ് സൈനികൻ വഹിച്ച പങ്ക്.
ആ കുട്ടി മരിച്ചത് 17,000 വർഷം മുന്‍പ്, കാരണം ഹൃദ്രോഗം
തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലന
ഫാദോ- പോർച്ചുഗലിന്റെ ആത്മാവ്...
പോർച്ചുഗലിൽനിന്ന് ഗോവയിലേക്കു വീശിയ കാറ്റുപറഞ്ഞ കഥ... മോഹൻലാൽ ഒരുക്കിയ 3ഡി സിനിമ ബറോസ് അതുപോലൊരു കഥയാണ്
ചെമ്പ്ര കൊടുമുടിയിലെ ഹൃദയ സരസ്
മലകയറ്റവും സാഹസികതയും ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ വയനാട്ടിൽ എത്തിയാൽ ചെന്പ്ര കൊടുമുടി കാണാതെ മടങ്ങരുത്. വ
ഒരു പരിണാമ സൂക്തം
ഇന്നിലെ ജീനുകളുച്ചിയിലേറ്റി ഈ യുഗപ്പോക്കിന്റെ
തേരു തെളിക്കും കർമവീരനാം യോദ്ധാവു ഞാൻ.
പുസ്തകക്കൂട്ടത്തിന്നോളങ
ഫ്രാൻസിസ് പാപ്പയുടെ ജീവിതകഥ മലയാളത്തിൽ
ഹൃദയത്തിൽ സ്നേഹവായ്പ് നിറഞ്ഞ സാന്നിധ്യം. ഒരു കരത്തിൽ ദൈവത്തെയും മറുകരത്തിൽ മാനവകുലത്തെയും ചേർത്തുപിടിക്കുകയും ചേർ
ടാഗോറിനു മുന്നില്‍ പാടിയ മാലതി
ടപ്പ എന്നൊരു ഗാനകാവ്യശാഖയുണ്ട്. ബംഗാളി, പഞ്ചാബി, സിന്ധി തുടങ്ങിയ ഭാഷകളില്‍ 18ഉം 19ഉം നൂറ്റാണ്ടുകളില്‍ വലിയ പ്രചാരമുണ
Latest News
കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം
വാഹനാപകടം; ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ മരിച്ചു
അച്ചൻകോവിലാറ്റിൽ വീണ് 15കാരി മരിച്ചു
മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്‍ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
Latest News
കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം
വാഹനാപകടം; ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ മരിച്ചു
അച്ചൻകോവിലാറ്റിൽ വീണ് 15കാരി മരിച്ചു
മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്‍ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top