Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പുറത്തുവന്ന പ്രത്യാശ- ഒരു ആത്മകഥ എന്ന ഗ്രന്ഥം ലോകമെന്പാടും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
എന്റെ ജീവിതകഥ പ്രത്യാശയുടെ ഒരു യാത്രയാണ്- ലോകം മുഴുവൻ ചർച്ചയായ ഹോപ് എന്ന തന്റെ ആത്മകഥയെക്കുറിച്ചു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്.
എന്റെ സഹയാത്രികരെയും എനിക്കും മുന്‍പു യാത്ര ചെയ്തവരെയും എനിക്കു ശേഷം യാത്ര ചെയ്യുന്നവരെയും ഈ താളുകളിൽ കണ്ടെത്താം.
2025 ജനുവരി 14നാണ് നൂറിലധികം രാജ്യങ്ങളിൽ 17 ഭാഷകളിലായി ഫ്രാൻസിസ് മാർപാപ്പയുടെ "പ്രത്യാശ- ഒരു ആത്മകഥ' എന്ന പുസ്തകം പ്രകാശനം ചെയ്തത്.
പ്രതിസന്ധികളിലൂടെയും അതിനെ മറികടക്കുന്ന പ്രത്യാശകളിലൂടെയും കടന്നുപോയ ജീവിതത്തെ ഈ താളുകളിൽനിന്നു തൊട്ടറിയാം.
ഇറ്റാലിയൻ എഡിറ്റർ കാർലോ മുസോയാണ് ആത്മകഥയുടെ സഹരചയിതാവ്. ഈ രചനയെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. 2019ൽ ആരംഭിച്ചതാണ് ഇരുവരും ചേർന്നുള്ള എഴുത്ത്.
മരണശേഷം ജീവചരിത്രമായി പുറത്തുവരണമെന്നായിരുന്നു പാപ്പായുടെ ആഗ്രഹം. എന്നാൽ, ആ തീരുമാനം മാറ്റിയാണ് ആത്മകഥയായി ജനുവരി 14ന് പ്രസിദ്ധീകരിച്ചത്.
നാളെയുടെ നിർമിതി
ഒരിക്കലും സഭയുടെ തലവനാകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ദൈവികപദ്ധതിയോടു ചേർന്നു മനുഷ്യരുടെ സന്തോഷത്തിനായി പ്രവർത്തിക്കുക, ആരെയും ഒഴിവാക്കാതെ നാളെയുടെ നിർമിതിയാണ് മനുഷ്യന്റെ അടിസ്ഥാന ഉത്തരവാദിത്വമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒന്നാം ലോകമഹായുദ്ധക്കെടുതിയിൽനിന്നു രക്ഷപ്പെടാൻ 1925 മുതൽ 29 വരെ രണ്ടു ലക്ഷത്തിലധികം ആളുകൾ ഇറ്റലിയിൽനിന്ന് ബ്രസീൽ, അർജന്റീന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറിയിരുന്നു.
വല്യപ്പനിൽനിന്നാണ് യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ച് ബാലനായ ബെർഗോളിയോ ആദ്യമറിയുന്നത്. യുദ്ധത്തിൽ നിരപരാധികളുടെ ജീവൻ പൊലിയുന്നുവെന്നും വലിയ ക്രൂരതകൾക്കു വഴിവയ്ക്കുന്നുവെന്നും ബാല്യത്തിൽത്തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചു കേട്ടറിഞ്ഞ പാപ്പാ രണ്ടാം ലോകമഹായുദ്ധക്കെടുതികൾ ചെറുതായെങ്കിലും അനുഭവിച്ച വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ യുദ്ധങ്ങൾക്കെതിരേ എക്കാലവും കടുത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്.
ആ കപ്പൽഅപകടം
ഇറ്റലിയിലെ പയെമൊണ്ടയിൽനിന്ന് 1300 യാത്രക്കാരുമായി പുറപ്പെട്ട ഇറ്റാലിയൻ കപ്പൽ അർജന്റീന തീരത്തോട് അടുക്കുന്പോൾ അപകടത്തിൽപ്പെട്ടു.
കുറെപ്പേർ കടലിൽ വീണു മരിച്ചു. മാർപാപ്പയുടെ വല്യപ്പനും വല്യമ്മയും അവരുടെ ഏകമകനും മാർപാപ്പയുടെ പിതാവുമായ മാരിയോയും കപ്പൽ യാത്രയ്ക്കു ടിക്കറ്റ് എടുത്തിരുന്നെങ്കിലും യാത്ര ചെയ്യാനായില്ല.
അതുകൊണ്ടാണ് താൻ ഇന്നു മാർപാപ്പയായി ഇരിക്കുന്നതെന്ന് അദ്ദേഹം ആത്മകഥയിൽ ഒാർമിക്കുന്നു. തന്റെ സോക്കർകളി പ്രിയം ആത്മകഥയിൽ വിവരിക്കുന്നു. അധ്യാപകരെയും സഹപാഠികളെയും കുറിച്ചുള്ള ഓർമകളും രസകരം.
വിശുദ്ധിയിൽ ജീവിക്കാൻ പതിനഞ്ചു ദിവസം കൂടുന്പോൾ കുന്പസാരിക്കണമെന്നത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ ചിന്തകൾ ആരംഭിച്ചതും വായനാശീലം വളർത്തിയതുമെല്ലാം വലിയ നേട്ടമായി അദ്ദേഹം അവതരിപ്പിക്കുന്നു. ദൈവം നിന്നെ വിൽക്കുന്നുവെന്നുണ്ടെങ്കിൽ അതു വളരെ മനോഹരമായ കാര്യമാണ്.
എന്നാൽ, എപ്പോഴെങ്കിലും അസാധ്യമെന്നു തോന്നിയാൽ നിന്റെ വീടിന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന കാര്യം മറക്കരുത്- വല്യമ്മയുടേതാണ് ഈ വാക്കുകൾ. 1956ൽ സെമിനാരിയിൽ പ്രവേശിക്കുന്പോൾ മുതൽ ഈ വാക്കുകൾ ഉള്ളിലുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ലോകത്തോട്
വേദന ഒരു പുണ്യമല്ല, എന്നാൽ, പുണ്യസന്പാദ്യത്തിനായി ഉപയോഗിക്കാനാകുമെന്നു ലോകത്തെ പഠിപ്പിച്ചയാളാണ് മാർപാപ്പ.
പാവങ്ങൾക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളാണ് ഏറ്റവും ശ്രദ്ധേയം. ഒപ്പം സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയും അവർക്കു കൂടുതൽ അവസരങ്ങൾ കിട്ടുന്നതിനു വേണ്ടിയും അദ്ദേഹം നിലപാടെടുത്തു.
ബാല്യം മുതൽ പത്രോസിന്റെ സിംഹാസനത്തിൽ തുടരുന്നതുവരെയുള്ള കാര്യങ്ങളാണ് ഈ ആത്മകഥയിൽ നിറഞ്ഞുനിൽക്കുന്നത്. ഒപ്പം സമകാലിക വിഷയങ്ങളോടുള്ള സമീപനവും പരാമർശിക്കപ്പെടുന്നു.
അഭയാർഥിപ്രവാഹം, യുദ്ധം, കുടിയേറ്റം, പ്രകൃതി സംരക്ഷണം, സാങ്കേതിക പുരോഗതി, സഭയുടെ ഭാവി, വിവിധ മതങ്ങളുടെ പ്രസക്തി തുടങ്ങി സാമൂഹികവും സാന്പത്തികവും ഭൗതികവും മതപരവുമായ നിരവധി വിഷയങ്ങൾ ഈ പുസ്തകത്തിൽ ഇടംനേടിയിട്ടുണ്ട്.
മാർപാപ്പ സ്ഥാനത്ത് ആയിരിക്കുന്പോഴും സ്വഭാവത്തിന്റെ പ്രത്യേകതകളാൽ പല തെറ്റിലും താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് തികഞ്ഞ എളിമയോടെ അദ്ദേഹം ഏറ്റുപറയുന്നു.
പിതാവിന്റെ മരണത്തെത്തുടർന്നു കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നതും 2021 ഇറാക്ക് സന്ദർശനവേളയിലെ വധശ്രമമവുമെല്ലാം കൂടുതൽ പ്രത്യാശപകരുന്ന അവസരങ്ങളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
320 പേജുകൾ ഉള്ള പ്രത്യാശ ഒരു ആത്മകഥ ഫ്രാൻസിസ് മാർപാപ്പയുടെ ഗ്രന്ഥം എന്ന നിലയിലും അതിലെ വിഷയ വൈവിധ്യത്താലും ലോകചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
(പാലക്കാട് യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പലാണ് ലേഖകൻ).
ഡോ. ജോസഫ് ഓലിക്കൽകൂനൽ
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
"പറൈ'യുടെ ഹൃദയമിടിപ്പുകൾ
ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ.
തങ്കശേരിയിലെ തങ്കം!
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാ
ഇവിടെ തൊട്ടറിയാം, ദൈവസാന്നിധ്യത്തിന്റെ സൗന്ദര്യം
പതിറ്റാണ്ടുകളുടെ കഥ പറയുന്ന മംഗലപ്പുഴ സെമിനാരിപ്പള്ളി നവീകരണത്തിനു ശേഷം 28ന് ദൈവാരാധനയ്ക്കായി സമർപ്പിക്കുന്ന
ഒരു മുത്തച്ഛന് കഥ, തൊണ്ണൂറ്റിയെട്ടാം വയസിലും തൈശേരി ബിസിയാണ്...
"ന്യായം വിധിച്ചു കിട്ടാന്‍, അന്യായം ഫയല്‍ ചെയ്യുന്നു. വിധി വരുമ്പോള്‍, വാദിക്കും പ്രതിക്കുമല്ല; ശിക്ഷ സാക്ഷികള്ക്കാകുന്നു
ഇവിടെ ജോണ്‍!
സംഗീതപരീക്ഷണങ്ങളുടെ പാതയിൽ എന്നും മുന്പേനടന്നവനാണ് ജോണ്‍ പി. വർക്കി- ഗിറ്റാറിസ്റ്റ്, ഗായകൻ, സംഗീതസംവിധായകൻ.
സൂര്യൻ നീലയായതിന്റെ രഹസ്യം പുറത്ത്
ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ, നിഗൂഢരഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് ന
ജയ്സാല്‍മീര്‍ കോട്ടയിലെ ഗുട്ട്നാലി
ഒരിക്കല്‍ സൂര്യദേവന് ആകാശത്തിലൂടെ രഥത്തില്‍ സഞ്ചരിക്കുമ്പോള്‍ സാരഥിയോടു ചോദിച്ചു. "എന്റെ തിളക്കത്തിനു തുല്യമായ പ്ര
മരുഭൂമിയിലെ ലോറൻസിന്റെ വീരകഥ
തുർക്കി കേന്ദ്രീകരിച്ചുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ. അതിൽ ഒരു ബ്രിട്ടീഷ് സൈനികൻ വഹിച്ച പങ്ക്.
ആ കുട്ടി മരിച്ചത് 17,000 വർഷം മുന്‍പ്, കാരണം ഹൃദ്രോഗം
തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലന
ഫാദോ- പോർച്ചുഗലിന്റെ ആത്മാവ്...
പോർച്ചുഗലിൽനിന്ന് ഗോവയിലേക്കു വീശിയ കാറ്റുപറഞ്ഞ കഥ... മോഹൻലാൽ ഒരുക്കിയ 3ഡി സിനിമ ബറോസ് അതുപോലൊരു കഥയാണ്
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top