Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മൂന്നു പേരിൽ ആര്?
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ പാളിച്ചകളും പോരായ്മകളും കണ്ടെന്നിരിക്കില്ല. ഒരുപക്ഷേ, അതേക്കുറിച്ച് അവബോധമുണ്ടായാൽപ്പോലും പരിഹാരം കാണാൻ ശ്രമിച്ചെന്നുവരില്ല. തന്മൂലം നമ്മുടെ സ്വഭാവത്തിലെ സകല ന്യൂനതകളോടുംകൂടി മുന്നോട്ടു പോകാൻ ഇടയാകുന്നു.
സോളമൻ രാജാവിനെക്കുറിച്ചു ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത ഒരു കഥ. ഒരു ദിവസം മൂന്നുപേർ സോളമൻ രാജാവിന്റെ സന്നിധിയിലെത്തി. അവർ മൂന്നു പേരും ഒരു ബിസിനസിൽ പങ്കാളികളായിരുന്നു. യാത്രയ്ക്കിടെ രാത്രിസമയം സുരക്ഷിതത്വത്തെക്കരുതി കൈവശമുണ്ടായിരുന്ന പണം അവർ മണ്ണിനടിയിൽ കുഴിച്ചിട്ടു. എന്നാൽ, പിറ്റേന്ന് അവർ കുഴി മാന്തി നോക്കിയപ്പോൾ പണം അപ്രത്യക്ഷമായിരുന്നു.
നഷ്ടപ്പെട്ട പണത്തെക്കുറിച്ചു സംസാരിക്കാനായിരുന്നു അവർ അവിടെ എത്തിയത്. അവരിലൊരാൾ രാജാവിനോടു പറഞ്ഞു: ""ഞങ്ങളിലൊരാൾ പണം മോഷ്ടിച്ചിരിക്കാനാണു സാധ്യത. കാരണം, മറ്റാരും കാണാതെയാണു ഞങ്ങൾ പണം കുഴിച്ചിട്ടത്. എന്നാൽ, പണം എടുത്തതായി ആരും സമ്മതിക്കുന്നില്ല. അങ്ങ് ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തണം.''
മൂന്നുപേരിൽ ആരും കുറ്റം സമ്മതിക്കാൻ സാധ്യതയില്ലെന്നു രാജാവിന് അറിയാമായിരുന്നു. തന്മൂലം രാജാവ് അവരോടു പറഞ്ഞു: "'നിങ്ങൾ നാളെ വരിക. അപ്പോഴേക്കും ഞാൻ ഒരു പരിഹാരം കണ്ടെത്താം.'' അവർക്കു സ്വീകാര്യമായിരുന്നു ഈ നിർദേശം.
രാജാവ് പറഞ്ഞ കഥ
പിറ്റേ ദിവസം അവർ എത്തിയപ്പോൾ സോളമൻ രാജാവ് പറഞ്ഞു: ""നിങ്ങൾ മൂന്നുപേരും ബുദ്ധിശാലികൾതന്നെ. നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനു മുന്പ് ഒരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം അറിയണമെന്നുണ്ട്.'' ഇതു കേട്ടപ്പോൾ അവർക്കും താത്പര്യമായി. രാജാവ് തുടർന്നു: ""ഒരു ആൺകുട്ടിയും പെൺകുട്ടിയും വലിയ കൂട്ടുകാരായിരുന്നു.
പ്രായമാകുന്പോൾ പരസ്പരം വിവാഹിതരാകാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, അതു സാധിക്കാതെ വന്നാൽ മറ്റൊരാളെ വിവാഹം കഴിക്കുന്നതിനു മുന്പ് പരസ്പരം അനുവാദം വാങ്ങണമെന്നും അവർ തീരുമാനിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞു. തന്റെ മുൻ വാഗ്ദാനം മറന്നു പെൺകുട്ടി മറ്റൊരാളെ വിവാഹംകഴിച്ചു. എന്നാൽ, അധികം വൈകാതെ തന്റെ മുൻ വാഗ്ദാനം അവൾ ഓർമിക്കാനിടയായി.
അവർ മൂന്നു പേരും ഈ കഥ ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരിക്കുന്പോൾ രാജാവ് തുടർന്നു, ""ഉടനെതന്നെ അവൾ ഇക്കാര്യം തന്റെ ഭർത്താവിനെ അറിയിച്ചു. ഭർത്താവിനു പെട്ടെന്നുതന്നെ കാര്യത്തിന്റെ ഗൗരവം മനസിലായി. പ്രശ്നപരിഹാരത്തിനായി ഭാര്യ തന്റെ കൂട്ടുകാരനെ കണ്ടെത്തി അയാളോടു ചെയ്തിരുന്ന വാഗ്ദാനത്തിൽനിന്നു മോചനം നേടണമെന്നു ഭർത്താവ് നിർദേശിച്ചു. വാഗ്ദാനലംഘനത്തിനു പരിഹാരമായി ഒരു തുക അയാൾക്കു നൽകാനും അവർ തീരുമാനിച്ചു.
ഭർത്താവും ഭാര്യയും ഒരുമിച്ച് അതിവേഗം അയാളെ കണ്ടെത്തി. തന്നോടു ചെയ്ത വാഗ്ദാനത്തിൽനിന്നു കളിക്കൂട്ടുകാരിക്കു മോചനം നൽകുന്നതിൽ അയാൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പണം സ്വീകരിക്കാൻ വിസമ്മതിച്ചതിനൊപ്പം അയാൾ അവർക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇതുകഴിഞ്ഞ് അവർ മടങ്ങിപ്പോകുന്പോൾ ഒരു മോഷ്ടാവ് അവരുടെ പണം പിടിച്ചെടുത്തു. അപ്പോൾ ആ സ്ത്രീ തന്റെ കഥ പറഞ്ഞ് തങ്ങളോടു കരുണ കാണിക്കാൻ അപേക്ഷിച്ചു. അവരുടെ കഥ കേട്ടപ്പോൾ ആ മോഷ്ടാവിനു ദയ തോന്നി പണം അവർക്കു തിരികെ നൽകി.''
കള്ളി വെളിച്ചത്ത്
രാജാവ് എന്തിനാണ് ഈ കഥ പറഞ്ഞതെന്നു മനസിലാകാതെ ആ ബിസിനസ് പങ്കാളികൾ പകച്ചിരിക്കുന്പോൾ രാജാവ് അവരോടു ചോദിച്ചു: ""ഈ മൂന്നുപേരിൽ ആരാണ് ഏറ്റവും അഭിനന്ദനാർഹമായി പ്രവർത്തിച്ചത്? ഭാര്യയോ ഭർത്താവോ അതോ കളിക്കൂട്ടുകാരനോ?'' ഉടൻതന്നെ അവരിലൊരാൾ പറഞ്ഞു: ""ഭാര്യയാണ് ഏറ്റവുമധികം അഭിനന്ദനം അർഹിക്കുന്നത്. കാരണം, താൻ മുന്പ് ചെയ്തിരുന്ന വാഗ്ദാനം ഓർമിച്ചപ്പോൾത്തന്നെ വാഗ്ദാനലംഘനത്തിനു പരിഹാരം ചെയ്യാൻ അവൾ തയാറായി.''
രണ്ടാമന്റെ അഭിപ്രായം ഇപ്രകാരമായിരുന്നു: ""ഭർത്താവാണ് ഏറ്റവും അഭിനന്ദനാർഹൻ. കാരണം തന്റെ ഭാര്യയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോൾ അതിനു പരിഹാരം കാണാൻ അയാൾ ഭാര്യയെ പ്രോത്സാഹിപ്പിക്കുകയും അതിനു സഹകരിക്കുകയും ചെയ്തു.''
അപ്പോൾ മൂന്നാമൻ പറഞ്ഞു: ""ഭാര്യയും ഭർത്താവും ഏറെ അഭിനന്ദനാർഹമായി പ്രവർത്തിച്ചു. എന്നാൽ, ആ ഭാര്യയുടെ ബാല്യകാല തോഴൻ ഒരു വിഡ്ഢിയാണ്. അവർ പണം കൊടുത്തപ്പോൾ അയാൾ അതു സ്വീകരിക്കേണ്ടതായിരുന്നു.''
ഉടൻ സോളമൻ രാജാവ് മൂന്നാമനോടു പറഞ്ഞു: ""നീതന്നെ മോഷ്ടാവ്! നിനക്ക് അർഹമല്ലാത്ത പണത്തിൽ നിനക്കു നോട്ടമുണ്ട്. നിന്റെ ഈ മനഃസ്ഥിതിയാണ് പണം സ്വീകരിക്കാൻ വിസമ്മതിച്ച ആളെ വിഡ്ഢിയായി കാണാൻ നിന്നെ നിർബന്ധിച്ചത്.'' മൂന്നാമനു കുറ്റം സമ്മതിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.
യഹൂദ പാരന്പര്യത്തിലുള്ള ഒരു കഥയാണിത്. നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും നാം അറിയാതെതന്നെ നമ്മുടെ യഥാർഥ മനോഭാവം വ്യക്തമാക്കുമെന്ന് അനുസ്മരിപ്പിക്കുന്ന ഒരു കഥ. ബിസിനസിലെ മൂന്നാമത്തെ പങ്കാളി ധനമോഹിയും അത്യാഗ്രഹിയുമായിരുന്നു. തന്മൂലമാണ് പണം വാങ്ങാൻ വസമ്മതിച്ചയാളെ വിഡ്ഢിയായി അയാൾ കണ്ടത്.
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ പാളിച്ചകളും പോരായ്മകളും കണ്ടെന്നിരിക്കില്ല. ഒരുപക്ഷേ, അതേക്കുറിച്ച് അവബോധമുണ്ടായാൽപ്പോലും പരിഹാരം കാണാൻ ശ്രമിച്ചെന്നുവരില്ല. തന്മൂലം നമ്മുടെ സ്വഭാവത്തിലെ സകല ന്യൂനതകളോടുംകൂടി മുന്നോട്ടു പോകാൻ ഇടയാകുന്നു.
സോളമൻ പറഞ്ഞ കഥയിലെ മൂന്നുപേരും സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു. കളിക്കൂട്ടുകാരനോടുള്ള വാഗ്ദാനം മറന്നു വിവാഹിതയായ യുവതി ആ വാഗ്ദാനം ഒാർത്തപ്പോൾ പരിഹാരം ചെയ്യാൻ തയാറായി. അവളുടെ ഭർത്താവാകട്ടെ, ഭാര്യയുടെ കഥ കേട്ടപ്പോൾ അവളോടു കോപിക്കാതെ പരിഹാരം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.
ആ യുവതിയുടെ ബാല്യകാലതോഴൻ തന്നോടു വാഗ്ദാനലംഘനം നടത്തിയ കളിക്കൂട്ടുകാരിയോട് ഹൃദയപൂർവം ക്ഷമിക്കുകയും നന്മകൾ നേരുകയും ചെയ്തു. ഇവരുടെ മാതൃക നമ്മുടെ മനസിൽ സൂക്ഷിക്കുന്നതു നല്ലതാണ്. കാരണം നമ്മുടെ സ്വഭാവം സംശുദ്ധമായി സൂക്ഷിക്കാൻ ഇവരുടെ മാതൃക എപ്പോഴും പ്രചോദനമായിരിക്കും.
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
പ്രാർഥനയ്ക്കുള്ള അകന്പടി
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നു
കുതിരമോഷ്ടാവും പ്രാർഥനയും
പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ
മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
പ്രാർഥനയ്ക്കുള്ള അകന്പടി
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നു
കുതിരമോഷ്ടാവും പ്രാർഥനയും
പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ
മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന് ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന് ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top