ജീവൻരക്ഷാ ഉപകരണങ്ങൾ: കരട് നിർദേശവുമായി ആരോഗ്യമന്ത്രാലയം
ജീവൻരക്ഷാ ഉപകരണങ്ങൾ: കരട് നിർദേശവുമായി ആരോഗ്യമന്ത്രാലയം
Sunday, September 29, 2024 3:06 AM IST
ന്യൂഡൽഹി: ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഗുരുതരാവസ്ഥയിലുള്ള രോഗികളിൽനിന്ന് ഉപകരണങ്ങൾ മാറ്റുന്നതിൽ ഡോക്ടർമാർ യുക്തിസഹമായ തീരുമാനം എടുക്കണമെന്നു നിർദേശിക്കുന്ന കരടിൽ നിരവധി നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മസ്തിഷ്ക മരണം സംഭവിച്ചവർ, ഗുരുതര സ്ഥിതിയിലാണെന്നും ചികിൽസകളോടു പ്രതികരിക്കില്ല എന്നും ഉറപ്പുള്ളവർ എന്നിവരു‌ടെ കാര്യത്തിൽ കൃത്രിമ മാർഗങ്ങൾ ഉപയോഗിച്ചു ജീവൻ നിലനിർത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഡോക്ർമാർ ചിന്തിച്ചുറപ്പിച്ച തീരുമാനം എടുക്കണമെന്നാണു നിർദേശം.


എന്നാൽ ഇവ തങ്ങളെ നിയമക്കുരുക്കിൽ പെടുത്താൻ സാധ്യതയുള്ളതും സമ്മർദം വർധിപ്പിക്കുന്നതുമാണെന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് ആർ.വി. അശോകൻ പ്രതികരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.