എഡിറ്റിംഗ് ആരുടെയും നിര്‍ബന്ധപ്രകാരമല്ല: ആന്‍റണി പെരുമ്പാവൂര്‍
എഡിറ്റിംഗ് ആരുടെയും നിര്‍ബന്ധപ്രകാരമല്ല: ആന്‍റണി പെരുമ്പാവൂര്‍
Wednesday, April 2, 2025 1:09 AM IST
കൊച്ചി: എമ്പുരാന്‍ സിനിമയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കാന്‍ തീരുമാനിച്ചത് ആരെയും ഭയന്നിട്ടല്ലെന്നു നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സ്വന്തം ഇഷ്ടപ്രകാരമാണ് എഡിറ്റിംഗ് നടത്തിയത്. മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരല്ല ഈ സിനിമയില്‍ പ്രവര്‍ത്തിച്ചവരെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഏതെങ്കിലും ആളുകള്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം നിര്‍മാതാവ് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും അതില്‍ പ്രവര്‍ത്തിച്ചവരെന്ന നിലയിലും തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് എഡിറ്റിംഗ് നടത്തിയത്.


മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സിനിമയുടെ കഥ അറിയാം. ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ. എല്ലാവരും ഈ സിനിമയെ മനസിലാക്കിയതാണ്. അതില്‍ കൂടുതല്‍ ഒന്നും പറയാന്‍ താത്പര്യമില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.