കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം വിവാദം: ബാലു രാജിവച്ചു
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം വിവാദം: ബാലു രാജിവച്ചു
Wednesday, April 2, 2025 1:09 AM IST
ഇരിങ്ങാലക്കുട: ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച കൊല്ലം ആര്യനാട് സ്വദേശി ബാലു ജോലി രാജിവച്ചു. ശാരീരികമായ പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണു രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

പാരമ്പര്യ അവകാശികളെ മാറ്റി പുതിയ നിയമനം നടത്തിയതിനെതിരേ തന്ത്രിമാരും വാരിയര്‍ സമാജവും രംഗത്തുവന്നതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ മുടങ്ങുമെന്ന സാഹചര്യത്തിൽ ദേവസ്വം ഫെബ്രുവരി 24നു ജോലിയില്‍ പ്രവേശിച്ച ബാലുവിനെ ഓഫീസ് ജോലിയിലേക്ക് വര്‍ക്ക് അറേഞ്ച്‌മെന്‍റ് എന്ന പേരില്‍ മാറ്റിയിരുന്നു. തുടര്‍ന്ന് ബാലു അവധിയില്‍ പ്രവേശിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ദേവസ്വത്തിനോടു വിശദീകരണം ആവശ്യപ്പെട്ടു.


ഓഫീസ് ജോലിയില്‍ തുടരാൻ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ബാലു ദേവസ്വത്തിന് അപേക്ഷ നല്‍കിയെങ്കിലും നിയമാനുസൃതമല്ലാത്ത കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അവധി നീട്ടിയ ബാലു തന്‍റെ ലീവ് കഴിയുന്ന ഇന്നലെ ബന്ധുക്കളോടൊപ്പം എത്തിയാണ് രാജിക്കത്ത് നല്‍കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.