വേനൽമഴ കരുത്താർജിക്കും; വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യത
വേനൽമഴ കരുത്താർജിക്കും; വ്യാഴാഴ്ച മുതൽ  കനത്ത മഴയ്ക്കു സാധ്യത
Tuesday, April 1, 2025 2:40 AM IST
തിരുവനന്തപുരം: ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വേനൽമഴ കരുത്താർജിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 സെന്‍റീ മീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും എറണാകുളം, തൃശൂർ ജില്ലകളിൽ വെള്ളിയാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.


അതേസമയം, സംസ്ഥാനത്ത് ഇന്നലെ വരെ 91 ശതമാനം അധികമഴ ലഭിച്ചു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 34.4 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 65.7 മില്ലീ മീറ്റർ മഴയാണു പെയ്തത്. മിക്ക ജില്ലകളിലും മാർച്ച് മാസത്തിൽ ശരാശരി ലഭിക്കേണ്ടതിനേക്കാൾ അധികം മഴ ലഭിച്ചു.

കണ്ണൂരിൽ ഇക്കാലയളവിൽ 270 ശതമാനം അധിക മഴ പെയ്തപ്പോൾ വയനാട്ടിൽ 226 ശതമാനവും കോഴിക്കോട്ട് 219 ശതമാനവും മലപ്പുറത്ത് 184 ശതമാനവും തിരുവനന്തപുരത്ത് 188 ശതമാനവും കോട്ടയത്ത് 121 ശതമാനവും അധിക മഴ ലഭിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.