എംപിമാർ വഖഫ് ഭേദഗതിയെ പിന്തുണയ്ക്കണമെന്നു കെസിവൈഎം
എംപിമാർ വഖഫ് ഭേദഗതിയെ  പിന്തുണയ്ക്കണമെന്നു കെസിവൈഎം
Tuesday, April 1, 2025 2:39 AM IST
കൊച്ചി: വഖഫ് നിയമത്തിലെ ജനാധിപത്യ, ഭരണഘടനാ വിരുദ്ധ നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേരളത്തിലെ പാർലമെന്‍റ് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നു കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി.

മുനമ്പം ജനതയുടെ റവന്യു അവകാശം സംരക്ഷിക്കുന്നതിനുളള ഇടപെടലുകളിൽ പ്രധാന വെല്ലുവിളിയായി തീർന്നിരിക്കുന്നത് വഖഫ് നിയമത്തിലെ ചില വ്യവസ്ഥകളാണ്.

നിലവിലെ വഖഫ് ഭേദഗതി ബില്ലിലെ എല്ലാ ഭേദഗതികളോടും യോജിക്കാനാവില്ലെങ്കിലും 1995 ലെ വഖഫ് നിയമത്തിലെ അപകടകരമായ ചില വ്യവസ്ഥകൾ മുൻകാല പ്രാബല്യം നല്കി ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണ്.


ഇതു ഭേദഗതി ചെയ്യുന്നില്ലെങ്കിൽ മുനമ്പത്തും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം അസാധ്യമാകും.

വഖഫ് നിയമം പാർലമെന്‍റ് പരിഗണിക്കുമ്പോൾ ജനപ്രതിനിധികൾ എന്ന നിലയിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ജനാധിപത്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും എംപിമാർ ശ്രദ്ധിക്കണമെന്നും കെസിവൈഎം ലാറ്റിൻ സമിതി ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.