അവധിക്കാലം: കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
അവധിക്കാലം: കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
Wednesday, April 2, 2025 1:09 AM IST
കോഴിക്കോട്: അവധിക്കാലത്ത് കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശവുമായി കേരള പോലീസ്.

അവധിക്കാലമായതിനാൽ കുട്ടികൾ സമയം കളയുന്നതിനു ഗെയിമുകളും മറ്റുമായി സ്മാർട്ടുഫോണുകളുടെ മുന്നിൽത്തന്നെയായിരിക്കും. പണ്ടുകാലത്തെപോലെ പുറത്തുപോയി കളിക്കുന്ന ശീലം വളരെ കുറവായതിനാൽ കുട്ടികളുടെ ഫോൺ ഉപയോഗവും അമിതമാണ്.

അതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കണമെന്ന നിർദേശവുമായാണു കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പരീക്ഷക്കാലമൊക്കെ കഴിഞ്ഞതിനാൽ ഇനി കുട്ടികൾ അവധി ആഘോഷിക്കേണ്ട സമയാണ്. സ്വാഭാവികമായും കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകണം.


വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ് ലൈനില്‍എന്ന പോലെതന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പാസ്‌വേഡുകളും സ്വകാര്യ വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.

അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്‍റ് ഉള്ളതോ ആയ സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ എന്നിവ അപരിചിതനിൽനിന്നു ലഭിച്ചാൽ രക്ഷിതാക്കളെ അറിയിക്കണമെന്ന തരത്തിൽ അവരെ പഠിപ്പിക്കണം.

അപരിചിതരിൽനിന്നു സൗഹൃദ അഭ്യർഥനകൾ സ്വീകരിക്കാതിരിക്കാനും അനാവശ്യ ചാറ്റിംഗിന് അവസരം ഒരുക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നു പോലീസ് പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.