പുലിനഖങ്ങളും പല്ലുകളും പിടികൂടി
പുലിനഖങ്ങളും പല്ലുകളും  പിടികൂടി
Monday, July 1, 2024 3:33 AM IST
ഗൂഡല്ലൂർ: നാടുകാണിയിൽ പുലിനഖങ്ങളും പല്ലുകളുമായി മൂന്നു പേർ വനസേനയുടെ പിടിയിലായി. പാണ്ഡ്യാർ ഗോഡൗണ്‍ സ്വദേശികളായ സുബ്രഹ്മണ്യൻ, സിമിയോണ്‍, ആമക്കുളം പാൽമേട് സ്വദേശി ബാലകൃഷ്ണൻ എന്നിവരെയാണ് ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, എസിഎഫ് കറുപ്പയ്യ, റേഞ്ച് ഓഫീസർ വീരമണി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പരിശോധനയിലാണ് പുലിയുടെ 19 നഖവും നാല് പല്ലും കണ്ടെത്തിയത്. വില്പനയ്ക്ക് നാടുകാണിയിൽ എത്തിച്ചതായിരുന്നു ഇത്. പന്തല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.