കൊച്ചി: പിരിച്ചെടുത്ത ചിട്ടി പണവുമായി കടന്നുകളഞ്ഞ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. തമിഴ്നാട് കൊടുമുടി സ്വദേശി ശേഖർ എന്നയാളെയാണ് പിടിയിലായത്.

പള്ളൂരുത്തിയിൽ നിന്ന് ചിട്ടിക്കായി പിരിച്ചെടുത്ത പണവുമായാണ് ഇയാൾ കടന്നുകളഞ്ഞത്. പള്ളൂരുത്തി ഭാഗത്ത് ഒരു അനധികൃത ചിട്ടിക്കമ്പനി സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റായി ജോലി ചെയ്ത് വരികയായിരുന്നു ശേഖർ.

ഇതിനിടയിൽ ചിട്ടിക്കായി പിരിച്ച പണവും ചിട്ടി നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ വാഹനവുമായി 2004ൽ ഇയൾ കടന്നുകളയുകയായിരുന്നു. തുടർന്ന് 20 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്നാട്ടിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്.