കൊല്ലം: അഞ്ചലിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ. ഇടയം സ്വദേശിയായ ഉമേഷ് ആണ് മരിച്ചത്.

സംഭവത്തിൽ ഉമേഷിന്‍റെ ബന്ധുക്കളായ ഇടയം സ്വദേശി ദിനകരന്‍, മക്കളായ നിതിന്‍, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഉമേഷിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മദ്യലഹരിയിൽ ഉമേഷിന്‍റെ ശല്യം സഹിക്കവയ്യാതെയാണ് പ്രതികൾ കൃത്യം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഉമേഷ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിൽ ഉമേഷിന്‍റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിരുന്നു.