തൃശൂർ: വരും മണിക്കൂറുകളിൽ വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ.രാജൻ. പ്രളയസാധ്യത ഇപ്പോഴില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാരുടെ യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

ജലാശയങ്ങളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലെല്ലാം സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടർമാർ ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

അപകട സാധ്യത ഉള്ളവരെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലുണ്ടാവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.