ബംഗളൂരു: കർണാടക മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി. നാഗേന്ദ്രയെ ഇഡി അറസ്റ്റുചെയ്തു. വാത്മീകി വികസന കോർപ്പറേക്ഷൻ അഴിമതിക്കേസിലാണ് അറസ്റ്റ്.

187 കോടി രൂപയുടെ അഴിമതി നടത്തിയെന്നതാണ് നാഗേന്ദ്രയ്ക്കെതിരെയുള്ള കേസ്. വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തെ ഇഡി വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.

നേരത്തെ നാഗേന്ദ്രയുടെയും മറ്റൊരു എംഎൽഎയുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. അനധികൃതമായി തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലേക്ക് കോർപ്പറേഷനിൽനിന്ന് പണം കടത്തിയെന്നാണ് വിവരം.

മന്ത്രിയായിരുന്ന നാഗേന്ദ്ര നേരിട്ട് നിർദേശിച്ച പ്രകാരമാണ് പണം തിരിമറി നടത്തിയതെന്നും കേസ് വരുമെന്നായപ്പോൾ മന്ത്രിയടക്കം ചേർന്ന് തന്നെ ബലിയാടാക്കിയെന്നും കുറിപ്പെഴുതിവച്ച് കോർപ്പറേഷന്‍റെ ചീഫ് അക്കൗണ്ടന്‍റായിരുന്ന പി. ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തിരുന്നു.