പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് സിപിഎമ്മിലേക്ക് സ്വീകരിച്ചവരില്‍ കാപ്പ കേസ് പ്രതിക്കൊപ്പം വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയും. എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസില്‍ സുധീഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മന്ത്രി വീണാ ജോര്‍ജും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ചേര്‍ന്നാണ് സുധീഷ് അടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

അതേസമയം പാര്‍ട്ടിയിലേക്ക് പുതുതായി വന്നവരുടെ പേരില്‍ ഒരുപാട് കേസുകള്‍ കാണുമെന്ന് ഉദയഭാനു പറഞ്ഞു. സുധീഷിനെതിരായ കേസിൽ വാദിയും പ്രതിയും ചേര്‍ന്ന് കേസൊഴിവാക്കാന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇയാള്‍ പ്രതികരിച്ചു.