തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഡ്യത്തിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിഴിഞ്ഞം പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞാണെന്നും സതീശന്‍ പ്രതികരിച്ചു.

പദ്ധതി 6000 കോടി രൂപയുടെ അഴിമതിയാണെന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആരോപിച്ചത്. അഴിമതി ഉണ്ടോ എന്ന് പരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷല്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി.

ഇന്ന് വിഴിഞ്ഞത്ത് നടന്ന പരിപാടിയിലേക്ക് തങ്ങളെ ആരും ക്ഷണിച്ചില്ല. പ്രതിപക്ഷത്തെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നത് പദ്ധതിയുടെ ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ടാണ്. വിഴിഞ്ഞം തുറമുഖം എന്ന് പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയുടെയും അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്‍റെയും മുഖമാണ് കേരളത്തിലെ ജനത്തിന്‍റെ മനസിലുണ്ടാവുകയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.