പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭർത്താവിന് അനുകൂലമായി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിനു പിന്നാലെ താൻ സുരക്ഷിതയാണെന്നും ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും പരാതിക്കാരിയായ യുവതി.

വീട്ടിൽനിന്നു മാറി നിൽക്കുന്നത് സമ്മർദം കൊണ്ടെന്നും സമൂഹമാധ്യമത്തിലൂടെ യുവതി പറഞ്ഞു. അതേസമയം പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിനു പിന്നാലെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ മൂന്നിനാണ് ജോലിക്ക് പോയത്.

വ്യാഴാഴ്ച വരെ ഫോണിൽ കിട്ടിയിരുന്നില്ല. ശനിയാഴ്ച മുതൽ ഫോൺ സ്വിച്ച്ഡ് ഓഫിലുമായി. തുടർന്ന് കൂട്ടുകാരിയുമായി ബന്ധപ്പെട്ടെങ്കിലും ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്നും തന്‍റെ മകൾക്ക് ഭീഷണി ഉണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവതി ‍ഭർത്താവ് രാഹുൽ പി.ഗോപാലിനെ പിന്തുണച്ച് വീഡിയോയുമായി രംഗത്തെത്തിയത്. രാഹുലോ കുടുബമോ ഒരിക്കൽപോലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും സ്വന്തം വിട്ടുക്കാരുടെ സമ്മർദത്തെ തുർന്നാണ് അപ്രകാരം മൊഴി നൽകേണ്ടി വന്നതെന്നും യുവതി പറയുന്നു. ഏറെ വിവാദമുണ്ടാക്കിയ കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കുറ്റബോധമുണ്ടെന്ന് പറഞ്ഞാണ് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചത്.

മാധ്യമങ്ങൾക്ക് മുന്നിലും പോലീസിന് മുന്നിലും കുറേയധികം നുണകൾ പറഞ്ഞു. എന്നെ അത്രയേറെ സ്നേഹിച്ച ഭർത്താവ് രാഹുലിനെക്കുറിച്ച് വളരെ മോശമായി പറഞ്ഞതിൽ വിഷമമുണ്ട്. ഇതിനൊന്നും താൽപര്യമില്ലെന്ന് പലപ്പോഴും കുടുംബത്തോട് പറഞ്ഞിരുന്നു.

സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞു മർദിച്ചെന്ന് പറയണമെന്ന് കുടുംബക്കാർ നിർബന്ധിച്ചു. ബെൽറ്റ് വച്ച് അടിച്ചു, ചാർജറിന്‍റെ കേബിൾ വച്ച് കഴുത്തു മുറുക്കി എന്നു പറഞ്ഞതും തെറ്റായ ആരോപണമാണ്. ആരുടെ കൂടെ നിൽക്കണമെന്ന് അറിയില്ലായിരുന്നു.

മാതാപിതാക്കളുടെ കൂടെ നിൽക്കണമെന്നാണ് ആ സമയത്ത് തോന്നിയത്. എന്നെ ഒരുപാട് ബ്രെയിൻവാഷ് ചെയ്തു. ആത്മഹത്യ ചെയ്യുമെന്ന് അവർ പറഞ്ഞു. ഇതെല്ലാം കേട്ട് ഒരുപാട് പേടിച്ചാണ് മാധ്യമങ്ങളുടെ മുന്നിൽ വന്ന് രാഹുലിനെക്കുറിച്ച് കുറെയധികം നുണകൾ പറയേണ്ടി വന്നതെന്നും രാഹുലിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും യുവതി പറഞ്ഞു.

കല്യാണത്തിന് മുമ്പ്തന്നെ മറ്റൊരു വിവാഹം രജിസ്റ്റർ ചെയ്ത കാര്യം രാഹുൽ പറഞ്ഞിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുകയാണെന്നും ഉടൻ വിവാഹമോചനം ലഭിക്കുമെന്നും രാഹുൽ പറഞ്ഞു.

എന്നാൽ, ഞങ്ങളുടെ വിവാഹത്തിന് മുമ്പ് വിവാഹമോചനം ലഭിച്ചില്ല. അതിനാൽ ഈ വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് രാഹുൽ വ്യക്തമാക്കിയെങ്കിലും യുവതി തന്നെ രാഹുലിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതായും പറയുന്നു. ആദ്യ വിവാഹത്തെക്കുറിച്ച് എന്‍റെ അച്ഛനോടും അമ്മയോടും പറയണമെന്നും രാഹുൽ പറഞ്ഞു.

എന്നാൽ രാഹുലുമായുള്ള വിവാഹം മുടങ്ങുമോ എന്ന് പേടിച്ച് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞില്ല. അങ്ങനെയാണ് വിവാഹം നടന്നത്. മേയ് അഞ്ചിനായിരുന്നു വിവാഹം.

കല്യാണത്തിന്‍റെ ഒരു ഘട്ടത്തിലും സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീൽ പറഞ്ഞിട്ടാണ് 150 പവൻ സ്വർണത്തിന്‍റെയും കാറിന്‍റെയും കാര്യം പറഞ്ഞത്. കല്യാണത്തിന്‍റെ ചെലവ് മിക്കതും രാഹുലാണ് നടത്തിയത്.

എന്‍റെ എല്ലാ വസ്ത്രങ്ങളും രാഹുലാണ് വാങ്ങിയത്. രാഹുൽ എന്നെ തല്ലിയത് ശരിയാണ്. രണ്ട് തവണ തല്ലി. അന്ന് ഞാൻ ബാത്ത്‌റൂമിൽ പോയി കരഞ്ഞു. അവിടെ വച്ച് വീണു. തലയിടിച്ചു വീണാണ് മുഴ വന്നത്. അന്നുതന്നെ ആശുപത്രിയിൽ പോയി.

കാര്യങ്ങളെല്ലാം ഡോക്ടറോട് സംസാരിച്ചു. മാട്രിമോണി സൈറ്റിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട സന്ദീപ് എന്നയാളുമായി സംസാരിച്ച് അടുപ്പമുണ്ടായിരുന്നു. അയാളുമായി വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നു അയാളോട് പറഞ്ഞിരുന്നെങ്കിലും പരിചയം തുടർന്നിരുന്നു. വിവാഹശേഷവും സന്ദീപുമായി അടുപ്പം സൂക്ഷിച്ചതാണ് രാഹുലുമായി തർക്കത്തിനു കാരണമായതും തന്നെ തല്ലിയതും. തെറ്റ് തന്‍റെ ഭാഗത്ത് തന്നെയാണ് യുവതി വിശദീകരിച്ചു.

രാഹുൽ തല്ലിയതിന്‍റെ അടുത്ത ദിവസമാണ് അടുക്കള കാണൽ ചടങ്ങിന് യുവതിയുടെ വീട്ടിൽനിന്ന് 26 പേർ രാഹുലിന്‍റെ വീട്ടിലെത്തിയത്. അപ്പോഴേക്കും ദമ്പതികൾ പ്രശ്നങ്ങൾ പറഞ്ഞുതീർത്തിരുന്നെങ്കിലും മുഖത്ത് അടിയേറ്റ പാട് കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാർ തുടരെ ചോദിച്ചപ്പോൾ അടിച്ചെന്ന് പറഞ്ഞു.

അന്ന് തന്നെ വീട്ടുകാർ യുവതിയെ കൂട്ടിക്കൊണ്ടുപോയി. പോലീസ് സ്റ്റേഷനിൽ പോയി വീട്ടുകാർ പരാതി നൽകി. പോലീസുകാരനോട് രാഹുലേട്ടന്‍റെ കൂടെ തിരികെ പോകണം എന്നാണ് പറഞ്ഞത് എന്ന് യുവതി വ്യക്തമാക്കി. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിക്ക് കടന്നിരുന്നു. ഇയാളുടെ അമ്മയ്ക്കും സഹോദരിക്കും എതിരെയും കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിഐ ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.