തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മർദിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 24ന് വിളപ്പില്‍ശാല സ്വദേശി അനന്തുവിന് മർദനമേറ്റ സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്.

ആക്രമണത്തിൽ പങ്കെടുത്ത ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു. അനന്തുവുമായുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പ്രതികള്‍ പോലീസിൽ മൊഴി നല്‍കി.

മെഡിക്കല്‍ കോളജ് ഗൈനക്കോളജി ഒപിക്ക് സമീപത്തുവച്ച് ഒരുപറ്റം ആളുകള്‍ യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളില്‍ പുറത്ത് വന്നിരുന്നു.