ന്യൂഡൽഹി: അദാനി, അംബാനിമാരെ പോലെയുള്ളവരെ സഹായിക്കാനാണ് മോദിയെ അയച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. കർഷകരേയും തൊഴിലാളികളേയും പാവപ്പെട്ടവരേയും സഹായിക്കാൻ വേണ്ടിയല്ല മോദിയെ ദൈവം അയച്ചതെന്ന് രാഹുൽ പരിഹസിച്ചു.

മോദി മറ്റുള്ളവരെ പോലെ ബയോളജിക്കലി ജനിച്ച ആളല്ല. മുകളിൽ നിന്ന് നേരിട്ട് വന്നതാണ്. അദ്ദേഹത്തെ ദൈവം ഇന്ത്യയിലേക്ക് അയച്ചതാണ്. ഏതുതരത്തിലുള്ള ദൈവമാണ് അദ്ദേഹത്തെ അയച്ചിരിക്കുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ദൈവമാണെന്നും രാഹുൽ പറഞ്ഞു.

ദൈവമാണ് തന്നെ അയച്ചത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേയാണ് രാഹുലിന്‍റെ പരിഹാസം.

രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സൈനികരെ രണ്ട് വിഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചിരിക്കുന്നു. ഒന്ന് സാധാരണ സൈനികനും മറ്റൊന്ന് പാവപ്പെട്ട വീട്ടിലെ സൈനികനും.

ആദ്യത്തെ വിഭാഗത്തിന്‍റെ കുടുംബത്തിന് പെൻഷൻ, സ്റ്റാറ്റസ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാൽ, അഗ്നിവീറുകൾക്കാകട്ടെ പെൻഷനോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.

മോദിയുടെ ഈ പദ്ധതി സൈന്യത്തിന് വേണ്ട. ഇന്ത്യാ മുന്നണി അധികാരത്തിലേറിയാൽ അഗ്നിപഥ് പദ്ധതി നീക്കം ചെയ്യുമെന്ന് രാഹുൽ പറഞ്ഞു.