കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഒന്നാം പ്രതി പ്രതി രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം. കേസിലെ രണ്ടും മൂന്നും പ്രതികളായ ഉഷ, കാർത്തിക എന്നിവർക്കാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ജൂണ്‍ ഒന്നിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് പ്രതികൾക്ക് കോടതി നിർദേശം നൽകി. ഇവരെ നേരത്തേ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

അതേസമയം രാഹുലിനെ ജർമനിയിലേക്ക് ഒളിച്ചു കടക്കാൻ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ബാലുശേരി സ്വദേശി കെ.ടി. ശരത്‌ലാലും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ശരത്‌ലാലിന്‍റെ ജാമ്യാപേക്ഷ കോടതി 31ന് പരിഗണിക്കും. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.