കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റീസ് എ.ബദറുദ്ദീന്‍ ആണ് പിന്‍മാറിയത്. ഹര്‍ജി ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ പിന്നീട് പരിഗണിക്കും.

അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഉപഹര്‍ജി വഴി പരിഗണിക്കാനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. പുതിയ പരിഗണനാ വിഷയം അനുസരിച്ച് പുതിയ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു ജസ്റ്റീസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. ഇതനുസരിച്ചായിരുന്നു ജസ്റ്റീസ് എ.ബദറുദ്ദീന്‍ ഹര്‍ജി ഇന്ന് പരിഗണിക്കാനിരുന്നത്.

അതേ സമയം, ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കഴിഞ്ഞദിവസം കോടതി അഗീകരിച്ചിരുന്നു.