എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് പരാതി നൽകിയത്.

കൊച്ചിയിലെ ഡ്രെയിനേജ് സംവിധാനങ്ങൾക്കായി ചിലവഴിച്ച തുക പരസ്യപ്പെടുത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഇവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

അതിനിടെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്നും ഇതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും കോടതി പറഞ്ഞു.

പേരണ്ടൂര്‍ കനാലിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.