കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ എസ്ഫ്ഐ നേതാക്കൾ കീഴടങ്ങി. എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കൂടാതെ കേസിലെ മറ്റൊരു പ്രതിയും കീഴടങ്ങിയതായാണ് വിവരം. ഇവരുടെഅറസ്റ്റ് നാളെ രേഖപ്പെടുത്തും.

കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പ്രതികൾ കീഴടങ്ങിയത്. കീഴടങ്ങിയ പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്യുകയാണ്. പത്തുപേരാണ് ഇതോടെ കേസിൽ അറസ്റ്റിലായത്.18 പേരുടെ പ്രതിപ്പട്ടികയിൽ എട്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥിനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.

ഫെബ്രുവരി 14ന് വാലന്‍റൈൻസ്ഡേ ദിനത്തിലാണ് സിദ്ധാർഥ് ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.