തി­രു­വ­ന­ന്ത­പുരം: ലോ­കാ­യു­ക്ത ബില്ലില്‍ രാ­ഷ്ട്രപ­തി ഒ­പ്പു വ­ച്ച­തി­നെ­തി­രേ പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍. രാ­ഷ്ട്രപ­തി ബില്ലി­ന് അം­ഗീ­കാ­രം കൊ­ടു­ത്ത­തോ­ടെ കേ­ര­ള­ത്തി­ലെ അ­ഴിമ­തി വി­രു­ദ്ധ സം­വി­ധാ­ന­ത്തി­ന്‍റെ നടു­വൊ­ടി­ഞ്ഞെ­ന്ന് സ­തീ­ശന്‍ വി­മര്‍­ശിച്ചു.

മ­ന്ത്രി­മാര്‍­ക്കെ­തിരാ­യ അ­ഴിമ­തി ലോ­കാ­യു­ക്ത ക­ണ്ടെ­ത്തി­യാലും അ­ത് മു­ഖ്യ­മ­ന്ത്രി­ക്ക് റ­ദ്ദാ­ക്കെ­മെ­ന്നാ­ണ് ബില്ലി­ലെ വ്യവ­സ്ഥ. ഏ­തെ­ങ്കിലും മു­ഖ്യ­മന്ത്രി മ­ന്ത്രി­മാര്‍­ക്കെ­തി­രേ ന­ട­പ­ടി­യെ­ടു­ക്കാന്‍ ത­യാ­റാകുമോ എ­ന്ന് സ­തീ­ശന്‍ ചോ­ദിച്ചു.

ലോ­കാ­യു­ക്ത സം­വി­ധാന­ത്തെ നോ­ക്കു­കു­ത്തി­യാ­ക്കി മാ­റ്റി. ഗ­വര്‍­ണര്‍ രാ­ഷ്ട്രപ­­തി­ക്ക് അ­യ­ച്ച ബില്ലില്‍ ഇ­ത്ര വേ­ഗം തീ­രു­മാ­നം വന്ന­ത് ത­ന്നെ അ­ദ്­ഭു­ത­പ്പെ­ടുത്തി.

കേ­ന്ദ്രവും സം­സ്ഥാ­നവും ത­മ്മി­ലു­ള്ള അ­ണ്ണന്‍-ത­മ്പി ബ­ന്ധ­ത്തി­ന്‍റെ ഫ­ല­മാ­ണി­ത്. കേ­ര­ള­ത്തി­ലെ സി­പി­എ­മ്മു­മാ­യി സം­ഘ­പ­രി­പാ­റി­ന് അ­വി­ശു­ദ്ധ കൂ­ട്ടു­കെ­ട്ടു­ണ്ടെ­ന്ന് ഇ­തോ­ടെ വ്യ­ക്ത­മാ­യെ­ന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.