കൊ­ച്ചി: ടി.പി.ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ക്കേ­സിലെ പ്ര­തി­കള്‍­ക്ക് വ­ധശി­ക്ഷ നല്‍­കാ­തെ നീ­തി ന­ട­പ്പാ­കി­ല്ലെ­ന്ന് പ്രോ­സി­ക്യൂ­ഷന്‍. പ്ര­തി­കള്‍­ക്ക് ജീ­വ­പ­ര്യ­ന്തം ശി­ക്ഷ അ­പ­ര്യാ­പ്­ത­മാ­ണെന്നും വ­ധ­ശി­ക്ഷ ത­ന്നെ നല്‍­ക­ണ­മെ­ന്നും പ്രോ­സി­ക്യൂ­ഷന്‍ ഹൈ­ക്കോ­ട­തി­യില്‍ ആ­വ­ശ്യ­പ്പെട്ടു.

ടി.പിചന്ദ്രശേഖരന്‍ വധത്തില്‍ പ്ര­തി­കള്‍­ക്ക് പ­ര­മാവ­ധി ശി­ക്ഷ നല്‍­ക­ണ­മെന്ന പ്രോസിക്യൂഷന്‍റെയും ടി.പി­യു­ടെ ഭാ­ര്യ­കൂ­ടിയായ കെ.കെ.രമയുടേയും ഹര്‍ജികളിലാണ് ഹൈക്കോട­തി പ­രി­ഗ­ണി­ച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം എന്തിനെ­ന്ന് വാ­ദ­ത്തി­നി­ടെ കോട­തി ചോ­ദിച്ചു.

എ­ന്നാല്‍ ടി.പി­യു­ടേ­ത് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്തുണ്ടായ കൊലപാതകമല്ല. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വൈരാഗ്യവും ഇതിനു പിന്നിലുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാ­ക്കി.

നി­രവ­ധി ആ­ളു­കള്‍ ചേര്‍­ന്ന് ആ­സൂ­ത്ര­ണം ചെ­യ്­ത് ന­ട­പ്പാക്കിയ കൊ­ല­പാ­ത­ക­മാ­ണി­ത്. എന്തിനു വേണ്ടി ടിപി­യെ കൊ­ല­പ്പെ­ടുത്തി എന്നത് പ്രധാന ചോദ്യമാണ്. ചെറുതാണെങ്കിലും ടിപിയുടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടത് കൊലപാതകത്തിന് കാര­ണ­മാ­യെന്നും പ്രോ­സി­ക്യൂ­ഷന്‍ കോ­ട­തി­യില്‍ പ­റഞ്ഞു.