പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.15 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

ധന്‍ബാദ്- ആലപ്പി എക്പ്രസിന്‍റെ ജനറല്‍ കംപാര്‍ട്ട്‌മെന്‍റില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തതെന്നും പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ജിജി പോളും, ആര്‍പിഎഫും സിഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.