തിരുവനന്തപുരം: പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ നാലു മുതൽ 11 വരെ എറണാകുളത്ത് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിലും ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

മറ്റ് മത്സരങ്ങൾ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തൽ മത്സരങ്ങൾ മാത്രം കോതമംഗലം എം.എ.കോളജിൽ നടത്തും. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ മൂന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കും.

24 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുകയെന്ന് വാര്‍ത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.