ചവറയില്‍ പ്രകൃതി വാതകം പൈപ്പ് ലൈനിലൂടെ എല്ലാ വീടുകളിലും എത്തും
Wednesday, September 4, 2024 6:23 AM IST
ചവറ : കൊല്ലം ജില്ലയില്‍ ആദ്യത്തെ പ്രകൃതിവാതക പൈപ്പ്ലൈന്‍ പ്ലാന്‍റ് ചവറയില്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളും ചര്‍ച്ചകളും ആരംഭിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായ എജിആന്‍റ് പി എന്ന കമ്പിനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. ഗ്യാസ് പൈപ്പ്ലൈന്‍ എത്തുന്നതോടെ എല്ലാവീടുകളിലേക്കും എല്‍പിജി ഗ്യാസ് എത്തും.

ഇപ്പോള്‍ ഗാര്‍ഹിക ആവശ്യങ്ങളിലേക്ക് ഉപയോഗിക്കുന്ന എല്‍പിജിയേക്കാള്‍ അപകട സാധ്യത വളരെകുറഞ്ഞതാണ് പ്രകൃതി വാതകം. ഭാരകുറവുള്ളതുമൂലം പൈപ്പ് ലൈന്‍ പൊട്ടിയാലും മുകളിലേക്ക് ഉയര്‍ന്ന് മൂന്നുമീറ്റര്‍ പരിധിയില്‍ അന്തരീക്ഷത്തില്‍ ലയിക്കും. അപകടരഹിതവും സുരക്ഷിതത്വവും ഉറപ്പുള്ളതുമാണ്. ഇതിൽ ഉപയോഗിക്കുന്ന മീതൈല്‍ഗ്യാസ് ലിക്വിഡ് രൂപത്തില്‍ പ്ലാന്‍റിലെത്തിച്ച് ഗ്യാസാക്കിമാറ്റി പൈപ്പ് ലൈനിലൂടെ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി.

ഗാര്‍ഹിക ആവശ്യത്തിന് ഇപ്പോള്‍ എല്‍പിജി ഗ്യാസ് ഉപയോഗിച്ച് വരുന്നവര്‍ക്ക് 15ശതമാനം വിലക്കുറവില്‍ വീടുകളില്‍ പൈപ്പ് ലൈൻ വഴി അപകട രഹിത പ്രകൃതിവാതക ഗ്യാസ് എത്തിച്ചേരും. വീട്ടമ്മമാര്‍ സിലിണ്ടര്‍ ഗ്യാസ് കാത്തിരിക്കുന്ന കാലം വിസ്മൃതിയിലേക്ക് മാറും. ഗാര്‍ഹിക, വാണിജ്യ,വ്യവസായ, വാഹന ഗതാഗതം എന്നീ മേഖലകള്‍ പ്രകൃതി വാതക ഉപയോഗത്തിലേക്ക് മാറും.

ഭാവിയില്‍ മത്സ്യമേഖലയിലെ യന്ത്രവത്കൃത ബോട്ടുകളിലും ലിക്വിഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിക്കാന്‍ കഴിയും. സിഎന്‍ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് 40ശതമാനം ഇന്ധനചെലവ് കുറയുകയും മൈലേജ് കൂടുകയും ചെയ്യും.


ഗ്യാസിലേക്ക് മാറുന്ന വിവിധമേഖലയിലുള്ള വര്‍ക്ക് ചെലവ് ഗണ്യമായികുറയും. ചവറ ടൈറ്റാനിയത്തിന്‍റെ ഉപയോഗ യോഗ്യമല്ലാത്തസ്ഥലത്താണ് പ്ലാന്‍റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്.

തുടര്‍ നടപടികള്‍ കെഎംഎംഎല്ലും ഗ്രാമപഞ്ചായത്തുകളും സ്വീകരിക്കും. പദ്ധതിയെ സംബന്ധിച്ച വിവിധ സംശയങ്ങളും ആശങ്കകളും ജനപ്രതിനിധികളും കമ്പിനി പ്രതിനിധികളുമായി ചര്‍ച്ചചെയ്തു.

ഗ്യാസ്പൈപ്പ് കടന്ന് പോകുന്ന റോഡുകള്‍ കമ്പിനി ഉത്തരവാദിത്വത്തില്‍ കാലവിളംബമില്ലാത്ത മെയിന്‍റന്‍സ് നടത്തി പൂര്‍വസ്ഥിതിയിലേക്ക്മാറ്റും. മീറ്റര്‍ റീഡിംഗിനും ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സുജിത് വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു.

ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയചിത്ര,

വൈസ്പ്രസിഡന്‍റ് പന്മന ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നന്‍ ഉണ്ണിത്താന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാമൂലയില്‍ സേതുകുട്ടന്‍, രാജീവ് കുഞ്ഞുമണി, സുകന്യ, കേരളത്തിലെ എജിന്‍റ് പി കമ്പിനിയുടെ മാനേജിംഗ് ഡയറക്ടര്‍ അജിത്നാഗേന്ദ്രന്‍, കമ്പിനിയുടെ സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.