ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വര്‍ഷം കഠിനതടവ്
Tuesday, April 23, 2024 6:52 AM IST
കൊച്ചി : ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കളരി പരിശീലകന് 64 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ. എരൂര്‍ ലക്ഷ്മി നാരായണ വിലാസില്‍ സെല്‍വരാജി (43) നാണ് എറണാകുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷ വിധിച്ചത്.

പ്രതി 2017 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പല സമയങ്ങളിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ കുട്ടിയെ പല തവണയായി മൊബൈല്‍ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു.

പോക്‌സോ കേസിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാ കാലാവധി 64 വര്‍ഷമായി ഉയര്‍ന്നത്. ഇതുകൂടാതെ 2,85,000 രൂപ പ്രതി പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ശിക്ഷ കൂടുതലായി അനുഭവിക്കേണ്ടിവരും. മാതാപിതാക്കള്‍ സ്വയം പ്രതിരോധത്തിനായി കളരി പരിശീലനത്തിനയച്ച സ്ഥാപനത്തില്‍ നിന്നു തന്നെ ചെറിയ പെണ്‍കുട്ടി പീഡനത്തിനിരയായത് ശിക്ഷയുടെ കാഠിന്യം കൂട്ടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതി സ്ഥാപനത്തിലെ മറ്റു പെണ്‍കുട്ടികളോടും സമാന രീതിയില്‍ പെരുമാറിയിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് സാക്ഷികളെ വിസ്തരിച്ചു. രേഖകള്‍ ഹാജരാക്കി. ഹില്‍ പാലസ് സിഐ പി.എസ്. ഷിജുവാണ് കുറ്റപത്രം തയാറാക്കിയത്.