കയ്യൂർ: സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ മേഖലകളില്‍ കേരളത്തിലെ വനിതാ മുന്നേറ്റത്തിന്‍റെ പ്രതീകമാണ് കുടുംബശ്രീയെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

കയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീ അയല്‍ക്കൂട്ട-ഓക്‌സിലറി അംഗങ്ങളുടെ സര്‍ഗോത്സവം അരങ്ങ് 2025 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കാസർഗോഡ് ജില്ലയിൽ മാത്രം 725 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സംസ്ഥാന സർക്കാർ കുടുംബശ്രീക്ക് ഇതിനകം നല്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അതേസമയം കുടുംബശ്രീ സംവിധാനങ്ങളിലെ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ കോർപ്പറേറ്റുകളുടെ മാതൃക ഒരിക്കലും സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സി.എച്ച്. ഇക്ബാല്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ.പി. ഉഷ, എ.ജി. അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള എന്നിവർ പ്രസംഗിച്ചു.