കാസര്‍ഗോഡ്: ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ മെയ് രണ്ട് മുതല്‍ 31 വരെ മീസില്‍സ്-റുബെല്ല നിവാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന്‍റെ ഭാഗമായി ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു. ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.

2026 ഡിസംബറോടെ മീസില്‍സും റുബെല്ലയും നിവാരണം ചെയ്യുകയെന്ന സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായി നടത്തുന്ന കാമ്പയിനില്‍ പൊതുജനങ്ങള്‍ പൂര്‍ണമായും ഭാഗമാകണമെന്നും ക്യാമ്പയിനിന്‍റെ വിജയത്തിന് മുഴുവന്‍ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

മീസില്‍സ്-റുബെല്ല നിവാരണ ലക്ഷ്യം കൈവരിക്കുന്നതിനായി വാക്സിനേഷന്‍ കവറേജ് കുറവായ പ്രദേശങ്ങള്‍, അതിഥിതൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, മറ്റു രോഗ സാധ്യത കൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഈ ക്യാമ്പയിന്‍ ശക്തിപ്പെടുത്താനും കളക്ടർ നിര്‍ദേശിച്ചു.

സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയവര്‍, ഓര്‍ഫനേജ് തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് വേണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ അവിടെ തന്നെ ഔട്ട്റീച്ച് ഇമ്യൂണൈസേഷന്‍ ക്യാമ്പ് ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു. ലേബര്‍ ക്യാമ്പുകളില്‍ വസിക്കുന്ന ഒമ്പത് മാസം തികഞ്ഞ കുട്ടികള്‍ക്ക് എംആര്‍ 1 വാക്‌സിന്‍റെ ആദ്യ ഡോസ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

മുഴുവന്‍ ലേബര്‍ ക്യാമ്പുകളും സന്ദര്‍ശിച്ച് വാക്‌സിന് അര്‍ഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കി മൂന്ന് ദിവസത്തിനകം ആരോഗ്യ വകുപ്പിന് വിവരം കൈമാറാനും നിര്‍ദേശം നല്‍കി. അങ്കണവാടികളില്‍ വരാത്തതോ തത്തുല്യമായ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതോ ആയ കുട്ടികളെക്കൂടി വാക്‌സിന്‍ ക്യാമ്പയിന്‍റെ ഭാഗമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കി.

മെയ് രണ്ടു മുതല്‍ 10 വരെയുള്ള ആദ്യഘട്ടത്തില്‍ വാക്സിന്‍ എടുക്കേണ്ടതും നിലവില്‍ എടുത്തിട്ടില്ലാത്തതുമായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. രണ്ടാം ഘട്ടം മെയ് 11- 18 വരെ ഐഇസി പ്രവര്‍ത്തനങ്ങള്‍, ഇന്‍റര്‍ സെക്ടറല്‍ യോഗങ്ങള്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായുള്ള യോഗങ്ങള്‍ എന്നിവ വാര്‍ഡ് തലത്തിലും സ്ഥാപനതലത്തിലും സംഘടിപ്പിച്ചു വരുന്നു.

മൂന്നാം ഘട്ടത്തില്‍ മെയ് 19- 27വരെ വാക്സിന്‍റെ വിമുഖത കൂടുതലുള്ള പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഔട്ട് റീച്ച് സെഷനുകളും നടത്തും. നാലാംഘട്ടം 28 മുതല്‍ 31 വരെ വാക്സിനേഷന് വിമുഖത കാണിക്കുന്ന രക്ഷിതാക്കളെ ലക്ഷ്യമിട്ട് ഗൃഹസന്ദര്‍ശനമുള്‍പ്പെടെയുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാമ്പയിന്‍റെ വിവരങ്ങള്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.കെ.കെ.ഷാന്‍റി, ഡോ. ബേസില്‍ വര്‍ഗീസ് എന്നിവര്‍ വിവരിച്ചു.