Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ മറ്റുള്ളവര്‍ക്കു നല്കുന്നു മേഘങ്ങള്‍ സസ്യങ്ങളെ നനച്ചു വളര്‍ത്തുന്നു,ഇങ്ങനെ സ ജ്ജനങ്ങളുടെ പ്രവൃത്തിയെല്ലാം പരോപകാരത്തിനുള്ളതാണ്.”(നീതിസാരം)
വീട്ടു മുറ്റത്തുനിന്നു കൈ നിറയെ കണ്ടല്‍ ചെടികളുമായി എന്നും തീരങ്ങളിലേക്കു നീങ്ങുന്ന, അവിടെ തൈകള്‍ നട്ടുപിടിക്കുന്ന, പരിചരിക്കുന്ന.... സർവോപരി കണ്ടൽച്ചെടികളെ പ്രണയിക്കുന്ന ഒരു മനുഷ്യന്. ഇയാള്‍ക്കിതെന്തിന്റെ കേടാ... എന്നു ചോദിച്ചവരുണ്ടായിരുന്നു! മറുപടി ഒരു ചിരിയിലൊതുക്കി അയാള്‍ ഒരു ദശാബ്ദമായി ദിനചര്യ തുടരുന്നു.
തനിക്കു വേണ്ടിയല്ലാതെ ചെയ്യുന്നൊരു ശീലത്തിന്റെ നന്മയും അനിവാര്യതയും ഒരുനാൾ മറ്റുള്ളവർ മനസിലാക്കുമെന്ന ബോധ്യമായിരുന്നു അയാളുടെ നിറപുഞ്ചിരിയോടെയുള്ള പ്രയാണത്തിനു പ്രചോദനം.ഇതു മുരുകേശൻ.
ഇന്നു വൈപ്പിൻകാർ "കണ്ടൽ മനുഷ്യൻ’ എന്ന് ഇദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കുന്നു. കൊച്ചിയിലുൾപ്പടെ കടലേറ്റങ്ങളിൽ തീരങ്ങൾക്കു കാവലാകുന്ന, ജൈവമതിലുകളാകുന്ന കണ്ടൽക്കാടുകൾക്കു മുരുകേശനെ നന്നായി അറിയാം; മുരുകേശന് കണ്ടൽക്കാടുകളെയും.
കാരണം അവിടത്തെ കണ്ടൽക്കാടുകളുടെ സമൃദ്ധിയിൽ ഈ പരിസ്ഥിതിസ്നേഹിയായ സാധാരണക്കാരന്റെ നല്ല മനസിന്റെ മുദ്രകളുണ്ട്.കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വൈപ്പിൻകരയിലും കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലും തീരങ്ങളോടു ചേർന്നു മുരുകേശൻ നട്ടത് അര ലക്ഷത്തിലധികം കണ്ടൽച്ചെടികൾ.
കണ്ടൽ ചെറിയ കാര്യമല്ല
കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്രനിരപ്പ്, കാലം തെറ്റിയെത്തുന്ന കടലാക്രമണങ്ങൾ.. അതിന്റെ കാരണങ്ങളും കാഠിന്യവുമെല്ലാം ആഴത്തിലറിയാൻ ശ്രമിച്ചിട്ടുള്ള വൈപ്പിനിലെ സാധാരണ മത്സ്യത്തൊഴിലാളിയാണ് മുരുകേശൻ. മാറുന്ന കാലാവസ്ഥകളിൽ നമ്മുടെ തീരങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം അധികാരികളുടെ മാത്രം കടമയല്ല, നമ്മുടെയുമാണെന്ന അടിസ്ഥാന ബോധ്യം ഇദ്ദേഹത്തിനുണ്ട്.
ഈ ബോധ്യത്തിൽനിന്നാണ് മുരുകേശൻ കണ്ടലിനെ സ്നേഹിക്കാനും വിത്തുപാകാനും നട്ടുമുളപ്പിക്കാനും പരിചരിക്കാനും ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും സമൃദ്ധമായ കണ്ടൽക്കാടുകളുടെ ഇടമായി വൈപ്പിൻകരയെ മാറ്റണമെന്ന സ്വപ്നമാണ് മുരുകേശന്റെ നിസ്വാർഥമായ ഈ പ്രയത്നത്തിന് ഊർജം പകരുന്നത്.
വനവത്കരണം
വൈപ്പിൻ മാലിപ്പുറത്താണു മുരുകേശന്റെ വീട്. കണ്ടലിന്റെ നേട്ടങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച ഇദ്ദേഹം, 2013ൽ വീടിനോടു ചേർന്ന് ഒരു കണ്ടൽ നഴ്സറി തുടങ്ങി. സാമൂഹ്യ വനവത്കരണപ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഴ്സറിയുടെ തുടക്കം.
വൈപ്പിൻകരയിലുള്ളവരിൽ കണ്ടൽ നട്ടുപിടിപ്പിക്കുന്ന നല്ല ശീലം വളർത്തിയെടുക്കാൻ പ്രോത്സാഹനമാവുകയായിരുന്നു മുരുകേശന്റെ മനസിൽ. ഇന്നുവരെ വിറ്റ കണ്ടൽ ചെടികളേക്കാൾ സൗജന്യമായി നൽകിയവയാണ് അധികം.
മുളയിലൊരു കാട്
വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന കണ്ടൽ വിത്തുകൾ മുളന്തണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന പാത്രങ്ങളിലാണ് മുളപ്പിക്കുന്നത്. കായലിൽനിന്നും തോടുകളിൽനിന്നും ശേഖരിക്കുന്ന ചെളി മുളയിൽ നിറയ്ക്കും.
ഇതിൽ വിത്തു വളരും. ഒരു കാടൊരുക്കത്തിന്റെ വിത്തുപാകൽ...നിശ്ചിത ദിവസങ്ങൾക്കു ശേഷം വളർന്നു പാകമാകുന്ന കണ്ടൽച്ചെടി പുഴയുടെയും കായലിന്റെയും തീരങ്ങളിൽ മുരുകേശൻ തന്നെ നേരിട്ടുചെന്നു വച്ചുപിടിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പരിചരണവും അദ്ദേഹം മറക്കാറില്ല. ഇങ്ങനെ സ്വന്തമായി നട്ട ആയിരക്കണക്കിനു കണ്ടൽച്ചെടികൾ ഇന്നു വൈപ്പിൻകരയുടെ തീരത്തിനു പച്ചപ്പ് പകരുന്നു. മുരുകേശനിൽനിന്നു കണ്ടൽച്ചെടികൾ ശേഖരിച്ചു മറ്റു സ്ഥലങ്ങളിൽ കണ്ടൽക്കാടൊരുക്കങ്ങളിൽ പങ്കാളികളായവരും നിരവധി.
തീരം കാക്കാൻ
പുതുവൈപ്പിൻ, വളന്തക്കാട്, വല്ലാർപാടം, മുളവുകാട് എന്നിവിടങ്ങളിൽനിന്നാണു കണ്ടൽ വിത്തുകൾ ശേഖരിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളാണു കണ്ടൽ വിത്തുകൾ നട്ടുവളർത്താൻ ഉചിതമായ സമയമെന്നു മുരുകേശൻ.തീരശോഷണത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗം കണ്ടൽക്കാടുകളാണെന്നു മുരുകേശൻ ഉറപ്പിച്ചു പറയുന്നു.
കണ്ടൽക്കാടുകൾ സമൃദ്ധമാകുന്നത് തീരത്തിനു മാത്രമല്ല, നാടിനാകെയും ജൈവകവചമാകും. വൈപ്പിൻകരയുടെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങളുടെ ഇരുവശത്തും തിങ്ങിനിറഞ്ഞു നിൽക്കുന്ന കണ്ടൽക്കാടുകൾ മനോഹരമായ കാഴ്ചാനുഭവമാണ്. അതിനിടയിലൂടെയുള്ള യാത്രയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല.
കണ്ടൽക്കാടുകളുടെ സമൃദ്ധിയും അവ പ്രകൃതിയ്ക്കും മനുഷ്യനും സമ്മാനിക്കുന്ന സുരക്ഷിതത്വവും അനുഭൂതികളും തന്നെയാണ് തന്റെ പ്രയത്നത്തിനുള്ള പ്രതിഫലമെന്നു മുരുകേശൻ.അദ്ദേഹം നടുന്ന ചെടികളിൽ നാളത്തെ കണ്ടൽക്കാടുണ്ട്.
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
"പറൈ'യുടെ ഹൃദയമിടിപ്പുകൾ
ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ.
തങ്കശേരിയിലെ തങ്കം!
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാ
ഇവിടെ തൊട്ടറിയാം, ദൈവസാന്നിധ്യത്തിന്റെ സൗന്ദര്യം
പതിറ്റാണ്ടുകളുടെ കഥ പറയുന്ന മംഗലപ്പുഴ സെമിനാരിപ്പള്ളി നവീകരണത്തിനു ശേഷം 28ന് ദൈവാരാധനയ്ക്കായി സമർപ്പിക്കുന്ന
ഒരു മുത്തച്ഛന് കഥ, തൊണ്ണൂറ്റിയെട്ടാം വയസിലും തൈശേരി ബിസിയാണ്...
"ന്യായം വിധിച്ചു കിട്ടാന്‍, അന്യായം ഫയല്‍ ചെയ്യുന്നു. വിധി വരുമ്പോള്‍, വാദിക്കും പ്രതിക്കുമല്ല; ശിക്ഷ സാക്ഷികള്ക്കാകുന്നു
ഇവിടെ ജോണ്‍!
സംഗീതപരീക്ഷണങ്ങളുടെ പാതയിൽ എന്നും മുന്പേനടന്നവനാണ് ജോണ്‍ പി. വർക്കി- ഗിറ്റാറിസ്റ്റ്, ഗായകൻ, സംഗീതസംവിധായകൻ.
സൂര്യൻ നീലയായതിന്റെ രഹസ്യം പുറത്ത്
ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ, നിഗൂഢരഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് ന
ജയ്സാല്‍മീര്‍ കോട്ടയിലെ ഗുട്ട്നാലി
ഒരിക്കല്‍ സൂര്യദേവന് ആകാശത്തിലൂടെ രഥത്തില്‍ സഞ്ചരിക്കുമ്പോള്‍ സാരഥിയോടു ചോദിച്ചു. "എന്റെ തിളക്കത്തിനു തുല്യമായ പ്ര
മരുഭൂമിയിലെ ലോറൻസിന്റെ വീരകഥ
തുർക്കി കേന്ദ്രീകരിച്ചുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ. അതിൽ ഒരു ബ്രിട്ടീഷ് സൈനികൻ വഹിച്ച പങ്ക്.
ആ കുട്ടി മരിച്ചത് 17,000 വർഷം മുന്‍പ്, കാരണം ഹൃദ്രോഗം
തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലന
ഫാദോ- പോർച്ചുഗലിന്റെ ആത്മാവ്...
പോർച്ചുഗലിൽനിന്ന് ഗോവയിലേക്കു വീശിയ കാറ്റുപറഞ്ഞ കഥ... മോഹൻലാൽ ഒരുക്കിയ 3ഡി സിനിമ ബറോസ് അതുപോലൊരു കഥയാണ്
Latest News
മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യങ്ങൾ റദ്ദാക്കും; ഹാർവാർഡ് സർവകലാശാലയ്ക്കെതിരേ ഭീഷണി തുടർന്ന് ട്രംപ്
വണ്ടാനം മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
Latest News
മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യങ്ങൾ റദ്ദാക്കും; ഹാർവാർഡ് സർവകലാശാലയ്ക്കെതിരേ ഭീഷണി തുടർന്ന് ട്രംപ്
വണ്ടാനം മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top