കൊച്ചി: ഡിജെ പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയില്‍. ഒരു യുവതി ഉള്‍പ്പടെയുള്ള നാലംഗസംഘമാണ് പിടിയിലായത്.

കൊല്ലം സ്വദേശിനി സുജിമോൾ, കലൂർ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുൺ എന്നിവരെയാണ് എക്സൈസിന്‍റെ ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. എംഡിഎംഎയും ഹാഷിഷും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ പത്തു മുതലായിരുന്നു സ്വകാര്യ ഹോട്ടലില്‍ ഹാള്‍ വാടകയ്ക്കെടുത്തുള്ള ഡിജെ പാര്‍ട്ടി. ഡിജെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ എവിടെ നിന്നും ലഭിച്ചുഎന്നതുള്‍പ്പടെയുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.