ഇമ്രാന് പാക്കിസ്ഥാൻ വിടാൻ വിലക്ക്
ഇമ്രാന് പാക്കിസ്ഥാൻ വിടാൻ വിലക്ക്
Saturday, May 27, 2023 1:04 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷേര ബീബിക്കും രാജ്യം വിടുന്നതിനു വിലക്ക്. ഇമ്രാന്‍റെ അഞ്ഞൂറിലധികം വരുന്ന അനുയായികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികൾ നേരിടുന്നവർക്കുള്ള പതിവുള്ള നിരോധനം മാത്രമാണിതെന്നു ഫെഡറൽ ഇൻവെൻസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു.

വിദേശത്ത് സ്വത്തും അക്കൗണ്ടും ഇല്ലാത്ത തനിക്ക് വിലക്കേർപ്പെടുത്തിയതിനു നന്ദി അറിയിക്കുന്നതായി ഇമ്രാൻ പ്രതികരിച്ചു.


അഴിമതിക്കേസിൽ മേയ് ഒന്പതിന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ അനുയായികൾ പാക്കിസ്ഥാനിലുടനീളം നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതേത്തുടർന്ന് തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി നേതാക്കൾ അടക്കം 4000 പേരാണ് അറസ്റ്റിലായത്.

ഇതിനിടെ, പ്രതിഷേധത്തിനിടെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ 33 പേരെ വിചാരണയ്ക്കായി സൈന്യത്തിനു കൈമാറിയതായി ആഭ്യന്തരമന്ത്രി റാണാ സനാവുള്ള അറിയിച്ചു.
ഇമ്രാന്‍റെ അനുയായികൾക്കു പട്ടാള ആസ്ഥാനങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.