• Logo

Allied Publications

Americas
ആദ്യ ഭാര്യയെയും രണ്ടാം ഭാര്യയുടെ മക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
Share
ഐഡഹോ: ഐഡഹോയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ചാഡ് ഡേബെല്ലിന് ജഡ്ജി സ്റ്റീവൻ ബോയ്സ് വധശിക്ഷ വിധിച്ചു.

കൊലപാതകം, ഗൂഢാലോചന എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ചാഡ് ഡേബെല്ലിനെ ജൂറിയുടെ ശുപാർശ പ്രകാരം ശനിയാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്. ആദ്യ ഭാര്യ ടാമി ഡേബെല്ലും രണ്ടാം ഭാര്യയുടെ മക്കളായ ടൈലി റയാൻ(16), ജോഷ്വ ’ജെജെ’ വാലോ (7) എന്നിവരെയുടെ കൊലപാതകമാണ് പ്രതിക്കെതിരെ ചുമത്തിയത്.

ഈ കേസിൽ അധികാരം, ലൈംഗികത, പണം, അപ്പോക്കലിപ്റ്റിക് ആത്മീയ വിശ്വാസങ്ങൾ എന്നിവയാണ് ചാഡ് ഡേബെല്ലിനെ കൃത്യം നടത്താൻ പേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

ലോകം ഉടൻ അവസാനിക്കുമെന്ന വിശ്വാസമാണ് അപ്പോക്കലിപ്റ്റിക് ആത്മീയ വിശ്വാസമെന്ന അറിയപ്പെടുന്നത്.കൊലപാതകങ്ങളുമായി ഡേബെല്ലിനെ ബന്ധിപ്പിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് ഡേബെല്ലിന്‍റെ പ്രതിഭാഗം അഭിഭാഷകൻ ജോൺ പ്രിയർ വിചാരണയ്ക്കിടെ വാദിച്ചിരുന്നു.

കേസിൽ ചാഡിന്‍റെ രണ്ടാം ഭാര്യ വാലോ ഡേബെല്ലിനും പങ്കാളിത്തമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് വാലോ ഡേബെല്ലിനെ കഴിഞ്ഞ വർഷം ശിക്ഷിക്കുകയും പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. വാലോ ഡേബെല്ലിന്‍റെ മൂത്ത സഹോദരൻ അലക്സ് കോക്സാണിനെയും കേസിൽ പ്രതി ചേർക്കാൻ നീക്കമുണ്ടായിരുന്നു. 2019 അവസാനത്തോടെ കോക്സ് മരിച്ചതിനാൽ കുറ്റം ചുമത്തിയില്ല. ഐഡഹോയിലെ നിയമപ്രകാരം കുത്തിവയ്പ്പിലൂടെയോ വെടിവച്ചോ വധശിക്ഷ നടപ്പാക്കും.

സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്.
ന്യൂയോര്‍ക്ക്: കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സമാനതകളില്ലാത്ത അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്‍റർ സമ്മേളനം ജൂലെെ ആറിന്.
ഒക്‌ലഹോമ: നോർത്ത് അമേരിക്ക മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്‍റർ എ മീറ്റിംഗ് ഒക്ലഹോമ മാർത്തോമ്മാ ച
ജൂലിയൻ അസാൻജ് ജയിൽ മോചിതനായി.
വാഷിംഗ്ടൺ ഡിസി: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി.
സുനിതാ വില്യംസിന്‍റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ.
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസി
12ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്.
ന്യൂയോർക്ക്: ടെസ്‌ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാലിങ്ക് കന്പനി എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസിൽ ഈ വർഷം