• Logo

Allied Publications

Americas
രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടി; ഹൂസ്റ്റണിൽ ഡോക്‌ടർക്കെതിരേ ഗുരുതര ആരോപണം
Share
ഹൂസ്റ്റൺ: തന്‍റെ പരിചരണത്തൽ ഇല്ലാത്ത ശിശുരോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയതായി ഡോക്ടർക്ക് നേരെ ആരോപണം. ടെക്സസിലെ ഡോ. ഈതൻ ഹൈമിനെതിരേയാണ്(34) ഗുരുതര ആരോപണം.

രോഗിയുടെ പേര്, ചികിത്സാ കോഡുകൾ, അവരുടെ ഫിസിഷ്യൻ ആരായിരുന്നു എന്നതുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അംഗീകാരമില്ലാതെ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്‍റെ (ടിസിഎച്ച്) ഇലക്ട്രോണിക് സംവിധാനം വഴി ഹൈം നേടിയെടുത്തെന്നാണ് സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഓഫീസിൽ കണ്ടെത്തൽ.

നിലവിൽ ഡാളസിന് പുറത്ത് ഒരു ആശുപത്രിയിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് ഹൈം. മുൻപ് മെഡിക്കൽ റൊട്ടേഷൻ സമയത്ത് അദ്ദേഹം ടിസിഎച്ചിൽ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ, 2023 ഏപ്രിലിൽ, തന്‍റെ പരിചരണത്തിലല്ലാത്ത പീഡിയാട്രിക് രോഗികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് ടിസിഎച്ചിൽ തന്‍റെ ലോഗിൻ ആക്സസ് വീണ്ടും സജീവമാക്കാൻ അദ്ദേഹം അഭ്യർഥിച്ചതായാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.

കുറ്റം തെളിയിക്കപ്പെട്ടാൽ ഡോ. ഹൈമിന് 10 വർഷം വരെ ഫെഡറൽ തടവും പരമാവധി രണ്ടര ലക്ഷം ഡോളർ വരെ പിഴയും ലഭിക്കും. 10,000 ഡോളർ ബോണ്ടിലാണ് കോടതി അദ്ദേഹത്തെ വിട്ടയച്ചത്.

സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്‍മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു.
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാ
ഹൂസ്റ്റൺ സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച.
ഹൂസ്റ്റൺ: സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പെരുന്നാൾ ആഘോഷം ശനി, ഞാ‌യർ
ഒക്‌ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
ഒക്‌ലഹോമാ: ഒക്‌ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു.
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല പരിശോധന നടത്തിയിരിക്കണം എന്ന ഫെഡറൽ സർക്കാരിന്‍റെ നി
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്.
ഒന്‍റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ 35ാമത് യൂത്ത് ആന്