• Logo

Allied Publications

Americas
അമേരിക്കൻ മലയാളി സൈമൺ കോട്ടൂരിന് ആദരം
Share
ഫീനിക്‌സ്: കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയിൽ കുട്ടികളുടെ ഇടയിൽ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അരിസോണ ഗവർണർ കാത്തി ഹോംസ്, സൺഷൈൻ ഹോം മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപതാംഗവുമായ സൈമൺ കോട്ടൂരിനെ ആദരിച്ചു.

വീടുകളിലും സമൂഹത്തിലും ഒറ്റപ്പെടലോ കുടുംബത്തിലെ എതിർപ്പോ മാനസിക വെല്ലുവിളികളോ നേരിടുന്ന കുട്ടികൾക്കുള്ള അമേരിക്കയിലെ ഏറ്റവും മികച്ച അഭയകേന്ദ്രമാണ് സൈമൺ കോട്ടൂരും ഭാര്യ എലിസബത്തും ചേർന്ന് നടത്തുന്ന സൺഷൈൻ ഹോംസ്.

അരിസോണ സംസ്ഥാനത്ത് 37 സ്ഥലങ്ങളിൽ ഇത്തരം ഗ്രൂപ്പ് ഹോമുകൾ നടത്തുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 220 പേർ സൺഷൈൻ ഹോംസിൽ ജോലി ചെയ്യുന്നുണ്ട്. ഒരേസമയത്ത് 370 കുട്ടികൾക്ക് ഇവിടെ സംരക്ഷണം നൽകുന്നു.

30വർഷം മുമ്പ് സൈമൺ കോട്ടൂർ ആരംഭിച്ച സൺഷൈൻ റെസിഡൻഷ്യൽ ഹോംസ് ഇന്ന് അരിസോണ സംസ്ഥാനത്തിന്‍റെ അഭിമാനം ഉയർത്തുന്നതായി ഗവർണർ കാത്തി ഹോംസ് പറഞ്ഞു.

കഴിഞ്ഞ 30 വർഷത്തിനിടയിൽ 150,000 കുട്ടികൾക്ക് സൺഷൈൻ ഹോംസിന്‍റെ പരിപാലനം ലഭ്യമാക്കുവാൻ കഴിഞ്ഞതായും തനിക്കു ലഭിച്ച ഈ ആദരവ് അമേരിക്കയിലെ മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന് സൈമൺ കോട്ടൂർ പറഞ്ഞു.

സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്‍മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു.
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാ
ഹൂസ്റ്റൺ സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച.
ഹൂസ്റ്റൺ: സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പെരുന്നാൾ ആഘോഷം ശനി, ഞാ‌യർ
ഒക്‌ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
ഒക്‌ലഹോമാ: ഒക്‌ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു.
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല പരിശോധന നടത്തിയിരിക്കണം എന്ന ഫെഡറൽ സർക്കാരിന്‍റെ നി
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്.
ഒന്‍റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ 35ാമത് യൂത്ത് ആന്