Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. ഇന്ന് ദലേറിന്റെ ജന്മദിനം. 57 വയസ്. പുതിയ പാട്ടുമായി അയാൾ വരുന്നു...
തൊണ്ണൂറുകളുടെ തുടക്കത്തിന് മലയാളി യുവാക്കളുടെ പാട്ടുകേൾവിയുടെ കാര്യത്തിൽ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ചുരുങ്ങിയ ചെലവിൽ അസംബിൾ ചെയ്തെടുക്കാവുന്ന സ്റ്റീരിയോ കാസറ്റ് പ്ലെയറുകൾ വ്യാപകമായത് അക്കാലത്താണ്. നൂറു വാട്ട്സിന്റെ ബോർഡും കാസറ്റ് മെക്കാനിസം ഉറപ്പിക്കാവുന്ന കാബിനറ്റും എളുപ്പത്തിൽ ലഭ്യമായിത്തുടങ്ങി.
വലിയ വൂഫറുകൾ മണ്കുടങ്ങളിൽ ഇടംപിടിച്ചതോടെ ബാസ് എന്നു വിളിപ്പേരുവീണ താഴ്ന്ന ഫ്രീക്വൻസി മുഴക്കങ്ങൾക്ക് ആരാധകരുണ്ടായി. ഈ കുടങ്ങൾ ഓട്ടോറിക്ഷകളിൽപ്പോലും ഇരിപ്പുറപ്പിച്ച് അടിച്ചുപൊളിച്ചുതുടങ്ങി. അക്കാലത്തുതന്നെ ഹിന്ദി സിനിമാപ്പാട്ടുകളും ഇൻഡി-പോപ് ഈണങ്ങളും വടക്കുനിന്ന് ഒഴുകിയെത്തി.
അങ്ങനെയിരിക്കെ ഒരു പാട്ടുവന്നു- ബോലോ തര രരാ..! അതൊരു വരവായിരുന്നു! അതോടെ മലയാളികൾ പഞ്ചാബി ഭാഷയും പഠിച്ചു. ഇതിനു പിന്നിൽ തിളക്കമുള്ള നീളൻ വസ്ത്രം ധരിച്ച, കണ്ണുകൾക്കൊണ്ടു ചിരിക്കുന്ന, സിഖ് തലേക്കെട്ടും താടിയുള്ള സുമുഖനായിരുന്നു- ദലേർ മെഹന്ദി.
തുടർച്ചയായ ഹിറ്റുകൾ
ഏതാണ്ടു മൂന്നു പതിറ്റാണ്ടുകളായി ദലേർ മെഹന്ദിയുടെ ബോലോ തരാ രരാ എന്ന ആൽബം പുറത്തിറങ്ങിയിട്ട്. മ്യൂസിക് കന്പനിയായ മാഗ്നാസൗണ്ട് മൂന്നു വർഷത്തേക്ക് മൂന്ന് ആൽബങ്ങൾക്കുള്ള കരാറാണ് ദലേറുമായി ഉണ്ടാക്കിയിരുന്നത്.
ആദ്യ ആൽബം വിറ്റുപോയത് രണ്ടുകോടിയിലേറെ കോപ്പികൾ! ആ ഒരൊറ്റ പാട്ടോടെ ദലേർ മെഹന്ദി സ്റ്റാറായി. അവാർഡുകൾ പറന്നെത്തി. പഞ്ചാബിന്റെ സ്വന്തം ഭാംഗ്ര ലോകമെന്പാടും പടർന്നു. സോഷ്യൽ മീഡിയകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചാൽ അന്തംവിട്ടുപോകും. അയാളുടെ വരികളിലും സംഗീതത്തിലും ചുവടുകളിലും അസാധാരണമായ ഊർജം നിറഞ്ഞിരുന്നു.
തൊട്ടടുത്ത വർഷം രണ്ടാം ആൽബം- ദർദി റബ് റബ്. അതും സൂപ്പർഹിറ്റ്. കാസറ്റു വില്പന ആദ്യത്തേതിനെയും കടത്തിവെട്ടിയെന്നാണ് കണക്ക്. വ്യാജ പകർപ്പുകൾ വിലസുന്ന ആ കാലത്ത് എത്രനൂറു കോടി കാസറ്റുകളിൽ ആ പാട്ടുകൾ നിറഞ്ഞിരിക്കും! 97ൽ പുറത്തിറങ്ങിയ ബല്ലേ ബല്ലേ എന്ന ആൽബവും ഇൻസ്റ്റന്റ് ഹിറ്റായി.
വീണ്ടും അവാർഡുകളുടെ പൂരം. തുടർന്നങ്ങോട്ട് സിനിമാ പാട്ടുകളും മ്യൂസിക് വീഡിയോകളും വേൾഡ് ടൂറുകളുമായി മെഹന്ദി തെളിഞ്ഞുനിന്നു. ഡംഗലും ബാഹുബലി 2ഉം അടക്കമുള്ള സിനിമകളിലുമുണ്ട് ദലേറിന്റെ പാട്ടുകൾ.
പുതിയ പാട്ട് റെഡി
ആദ്യത്തെ "ബലോചി ഭാംഗ്രാ ധമാൽ' എന്നാണ് അഖിയാം തേ ജാ ലടിയാ എന്ന തന്റെ പുതിയ പാട്ടിനെ ദലേർ വിശേഷിപ്പിക്കുന്നത്. ഖവാലി മാന്ത്രികരായ ഉസ്താദ് ഷേർ അലി, മെഹർ അലി എന്നിവരും ഈ രംഗത്തെ പുതുതലമുറക്കാരനായ ഇജാസ് ഷേർ അലിയും ഈ പാട്ടിൽ ദലേറിനൊപ്പം ചേരുന്നു.
ശാസ്ത്രീയ ഗായകിയും ഭാംഗ്രാ ധമാലും പാട്ടിന്റെ ആകർഷണങ്ങളാവും. ഇതിനൊപ്പം പുതുതലമുറയ്ക്കുവേണ്ടി പോപ്പും ഫോക്കും കൂട്ടിയിണക്കി നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ദലേർ പറയുന്നു. മൂന്നു തലമുറകൾ അദ്ദേഹത്തിന്റെ ഈണങ്ങൾ ഹൃദയത്തിലും ചുവടുകളിലും ചേർത്തുവച്ചു.
""എനിക്ക് ഒരുപാട് ഈശ്വരാനുഗ്രഹം കിട്ടി. ശാസ്ത്രീയ സംഗീതം പഠിച്ചു. എന്റെ സംഗീതത്തിനുവേണ്ടി കഠിനാധ്വാനംചെയ്തു. രാഗങ്ങളിൽ അധിഷ്ഠിതമാണ് എന്റെ പാട്ടുകൾ. അത് ഒറിജിനൽ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. പാട്ടുകൾ റീമേക്ക് ചെയ്യപ്പെടുന്നത് യുവതലമുറയ്ക്കു ക്ലാസിക് ഹിറ്റുകൾ പരിചയപ്പെടുത്താൻ നല്ലതാണ്.
എന്നാൽ ഒറിജിനലിന്റെ ഭാവം നിലനിർത്താൻ ഗായകർക്കു കഴിയണം. ഒറിജിനൽ ഈണത്തോടു ബഹുമാനം വേണം. ലൈവ് ഷോകളിൽ ശ്രോതാക്കളുടെ പ്രതികരണങ്ങൾ ഞാൻ നിരീക്ഷിക്കാറുണ്ട്. അവർക്ക് ഇഷ്ടമാകുന്നിടത്താണ് പാട്ടിന്റെ വിജയം''.
അടുത്തയിടെ നടന്ന അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങുകളുടെ ഭാഗമായും ദലേറിന്റെ സംഗീതപരിപാടി ഉണ്ടായിരുന്നു. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കുടുംബാംഗങ്ങളും ദലേറിനൊപ്പം സ്റ്റേജിൽ ചുവടുവച്ചു. സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞ ത്രില്ലിലാണ് അദ്ദേഹമിപ്പോൾ.
ഇനി അഭിനയവും
അക്ഷയ്കുമാറിനൊപ്പം ഒരു സിനിമയിൽ അഭിനയിച്ച് കരിയറിന്റെ ആവേശകരമായ വഴിത്തിരിവിലാണ് താനെന്നു ദലേർ പറയുന്നു. വെൽകം ടു ദ ജംഗിൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബിഗ് സ്ക്രീനിലെത്തുന്നത്.
എന്നാൽ, ഇതൊന്നും തന്നെ മാറ്റില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ദലേർ മെഹന്ദി. ലളിതമായ ജീവിതമാണ് എന്റേത്. പെർഫോമൻസ് കഴിയുന്നു, വീട്ടിലെത്തുന്നു. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ എനിക്കിഷ്ടമാണ്.
അവർക്കുവേണ്ടി വല്ലപ്പോഴും ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതും ഇഷ്ടം. പുതിയ തലമുറയോട് എന്തുപറയും എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: നിങ്ങളിൽ സ്വയം വിശ്വസിക്കുക. സ്രഷ്ടാവിനെയും വിശ്വസിക്കുക. അസൂയപ്പെടരുത്. നെഗറ്റിവിറ്റി ഒഴിവാക്കി ചിരിയോടെ മുന്നോട്ടുപോവുക. വിജയത്തിനു രണ്ടു കാര്യങ്ങൾ മതി- പോസിറ്റിവിറ്റിയും ഓഥന്റിസിറ്റിയും!
ഹരിപ്രസാദ്
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
കാതില്‍ തേന്മഴയായ്...
തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ക
ജലസമാധിയിൽ വയനാടിന്റെ സ്വർണ നഗരം
1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്ക
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top