Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം എഴുതിയ മനോഹരമായ ഒരു ചരിത്രനോവലാണ് മുബാഷി. ആ നോവലിലെ പ്രധാന കഥാപാത്രമായ മിയോമോട്ടോ മുബാഷി (1584-1645) വാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ അതിവിദഗ്ധനായിരുന്നു. അതോടൊപ്പം അദ്ദേഹം ഒരു യുദ്ധതന്ത്രജ്ഞനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു.
ഇരുതലവാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ 62 തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് വാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ അദ്ദേഹത്തെ വെല്ലുവാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് മുബാഷി ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. അദ്ദേഹത്തിന്റെ വീരസാഹസിക കഥയാണ് ഭാവനയിലൂടെ വികസിപ്പിച്ചെടുത്തു മുബാഷി എന്ന നോവലിൽ യോഷിക്കാവ അവതരിപ്പിക്കുന്നത്.
വാൾപ്പയറ്റ്
1600ൽ നടന്ന ബെക്കിഗഹാം യുദ്ധത്തിൽ മുബാഷി പങ്കെടുക്കുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ടവരുടെ ഗണത്തിലായിരുന്നു മുബാഷി.
എന്നാൽ, യുദ്ധത്തിനു ശേഷം ടക്കുവാൻ സോഗോ എന്ന ഒരു സന്യാസിയുടെ ശിഷ്യനാകാൻ മുബാഷിക്കു ഭാഗ്യം ലഭിച്ചു. അതിനുശേഷം അദ്ദേഹം തെരഞ്ഞെടുത്ത വഴി ആത്മശിക്ഷണവും വാൾപ്പയറ്റിലുള്ള പരിശീലനവും ബോധോദയവുമായിരുന്നു.
ജപ്പാനിലുടനീളം സഞ്ചരിച്ച് സമുറായി യുദ്ധവീരൻമാരുമായി വാൾപ്പയറ്റ് നടത്തി ആ രംഗത്തു മുബാഷി വലിയ വൈദഗ്ധ്യം നേടിയെടുത്തു. ആ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ടുമുട്ടിയ സുന്ദരിയായ സ്ത്രീയാണ് ഓട്ടസു. ആ സ്ത്രീ മുബാഷിയെ സ്നേഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ യാത്രകൾ മൂലം അവരുടെ ബന്ധം പൂവണിഞ്ഞില്ല.
അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ വാൾപ്പയറ്റുകാരനായിരുന്ന സബാക്കി കൊചീറോ. എന്നാൽ, മരം കൊണ്ടുണ്ടാക്കിയ ഒരു വാൾ ഉപയോഗിച്ചു കൊചീറോയെ വാൾപ്പയറ്റിൽ പരാജയപ്പെടുത്താൻ മുബാഷിക്കു സാധിച്ചു. കാരണം, അത്രമാത്രം വൈദഗ്ധ്യമാണ് അദ്ദേഹത്തിന് വാൾപ്പയറ്റിൽ ഉണ്ടായിരുന്നത്. മുബാഷിയുടെ അസാധാരണമായ ഈ വിജയത്തോടെയാണ് നോവൽ അവസാനിക്കുന്നത്.
മുബാഷി ഒരു വാൾപ്പയറ്റുകാരനാണെങ്കിലും ഈ നോവൽ വാൾപ്പയറ്റിനെക്കുറിച്ചു മാത്രമുള്ള ഒരു കഥ അല്ല. പ്രത്യുത, ജീവിതത്തിൽ എങ്ങനെ ആത്മശിക്ഷണവും അച്ചടക്കവും കഴിവുകളിലുള്ള നൈപുണ്യവും നേടാനാവും എന്നതിന്റെ ഒരു അന്വേഷണവുംകൂടിയാണിത്.
വാൾപ്പയറ്റിൽ വിജയിക്കുന്നതിലും അങ്ങനെ ജീവിതത്തിൽ പ്രശസ്തിയും ആദരവും നേടുന്നതിലുമായിരുന്നു ആദ്യമൊക്കെ മുബാഷിയുടെ ശ്രദ്ധ. എന്നാൽ, പിന്നീട് ആദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞതു തന്റെ സ്വഭാവത്തിലെ ന്യൂനതകൾ പരിഹരിച്ച് തന്നെത്തന്നെ കീഴടക്കുന്നതിലായിരുന്നു.
ആദ്യം കീഴടക്കേണ്ടത്
നമ്മുടെ ശ്രദ്ധ എത്തരം കാര്യങ്ങളിലാണ്. സ്വഭാവന്യൂനതകൾ പരിഹരിച്ചു നമ്മെത്തന്നെ കീഴിടക്കുന്നതിലോ അതോ പണവും പ്രശസ്തിയും ആദരവും നേടുന്നതിൽ മാത്രമോ? അത്തരം കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധയെങ്കിൽ നമുക്ക് ആത്മനിയന്ത്രണം അല്പം പോലുമില്ല എന്നു വ്യക്തം. ദൈവവചനം പറയുന്നു: "ആത്മനിയന്ത്രണമില്ലാത്ത മനുഷ്യൻ കോട്ടകളില്ലാത്ത നഗരംപോലെയാണ്' (സുഭാ 25: 28).
കോട്ടകളില്ലാത്ത നഗരത്തിന് എന്തു സംഭവിക്കുന്നു? അതു ശത്രുക്കൾക്ക് എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ കീഴടക്കാം. ഇതുതന്നെയാണ് ആത്മനിയന്ത്രണമില്ലാത്തവരുടെ കാര്യത്തിൽ സംഭവിക്കുന്നതും. ഏതു ദുഃശീലത്തിനും തിന്മയ്ക്കും അവർ എളുപ്പത്തിൽ അടിമകളാകും. പ്രലോഭനങ്ങളെ ചെറുക്കാൻ അവർക്കു സാധിക്കില്ല.
വാൾപ്പയറ്റിൽ ഏറെ പ്രാവിണ്യം നേടാനായിരുന്നു മുബാഷിയുടെ ആദ്യ പരിശ്രമം. അതിനായി വിവിധ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ചു പരിശീലനം നേടി. എന്നാൽ, അതിനിടയിൽ അദ്ദേഹത്തിന് ഒരു കാര്യം മനസിലായി. ആദ്യം തന്നെത്തന്നെ കീഴടക്കിയെങ്കിൽ മാത്രമേ ജീവിതത്തിന്റെ നിയന്ത്രണം കൈകളിൽ നിൽക്കൂ. തുടർന്ന് അതിനായി അച്ചടക്കത്തോടെ പ്രവർത്തിച്ചു.
വാൾപ്പയറ്റിൽ ഒരു മാസ്റ്ററായിട്ടല്ല മുബാഷി ജീവിതം ആരംഭിച്ചത്. ആദ്യകാലത്തു പല പരാജയങ്ങളും നേരിട്ടു. എങ്കിലും മനസു മടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. അതിനു സഹായിച്ചത് അദ്ദേഹത്തിന്റെ ആത്മശിക്ഷണവും അച്ചടക്കവുമായിരുന്നു.
മുബാഷി ഒരിക്കൽ പറഞ്ഞു: ""ഇന്നു നിങ്ങളുടെ മേൽ നിങ്ങൾ നേടുന്ന വിജയം ഇന്നലെ മറ്റൊരാളുടെ മേൽ നിങ്ങൾ നേടിയ വിജയത്തെക്കാൾ ഏറെ പ്രാധാന്യമുള്ളതാണ്.'' മുബാഷി തന്റെമേൽ വിജയം നേടിയപ്പോൾ ഉണ്ടായ നന്മകൾ അദ്ദേഹം ഭാവന ചെയ്തതിലും അധികമായിരുന്നു. തന്മൂലമാണ്, ആത്മശിക്ഷണവും അച്ചടക്കവും ജീവിതത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം പഠിപ്പിച്ചത്.
പൗലോസ് അപ്പസ്തോലൻ എഴുതുന്നു: "കായികാഭ്യാസികൾ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവർ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. നാം അനശ്വരമായതിനു വേണ്ടിയും' (1 കോറി 9:25).
നശ്വരമായ കിരീടത്തിനുവേണ്ടി നാം ആത്മനിയന്ത്രണം പാലിക്കുന്നെങ്കിൽ അനശ്വരമായ കിരീടത്തിനുവേണ്ടി അതായത്, നിത്യജീവനുവേണ്ടി നാം കൂടുതലായി ആത്മനിയന്ത്രണം പാലിക്കേണ്ടതല്ലയോ?പ്രധാനപ്പെട്ട യുദ്ധം മറ്റുള്ളവരോടല്ല, തന്നോടുതന്നെയാണെന്നു മുബാഷി അതിവേഗം മനസിലാക്കി. തന്മൂലമാണ്, ജീവിതത്തിൽ മുന്നോട്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചത്.
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം മറ്റുള്ളവരോടല്ല, പ്രത്യേകിച്ച് നമ്മുടെ ശത്രുക്കളോടുമല്ല, അതു നമ്മോടുതന്നെയാണ്. ഈ യുദ്ധത്തിൽ ജയിച്ചാൽ മാത്രമേ തിന്മയോടുള്ള യുദ്ധത്തിൽ നമുക്കു ജയിക്കാൻ സാധിക്കൂ. അതുവഴി അനശ്വരജീവൻ നമുക്കു നേടാനും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
ലോകത്തിന്റെ കണ്ണീർ ഒപ്പുന്നതിനു തുല്യം
2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ
ലാബിറിന്തുകളിൽനിന്നു പുറത്തു കടക്കാൻ
ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്
ക്ലോപ്മൻ ഡയമണ്ടിന്റെ ശാപം
വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന രണ്ട് വ്യക്തികൾ. അവരിലൊരാൾ ധനാഢ്യയായ ഒരു സ്ത്രീയായിരുന്നു. മറ്റെയാൾ ഒരു
അപൂർണതകളിലെ വിജയം...
2023ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രസിദ്ധനായ നോവലിസ്റ്റും നാടകകൃത്തും കവിയും ഉപന്യാസകാരനുമൊക്കെയാണ് ജോൺ
ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവ്
സിന്ധിഭാഷയിലെ ഏറ്റവും പ്രമുഖനായ കവിയായി അറിയപ്പെടുന്നയാളാണ് ഷാ അബ്ദുൾ ലത്തിഫ് ബിറ്റായ് (1689-1752). ഒരു സൂഫി മിസ്റ്റി
ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ
ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്തു ജീവിച്ചിരുന്ന ഒരു കഥാകാരനായിരുന്നു പു സോംഗ്ലിംഗ് (1640-1715). പണ്ഡിതനായി
സ്വയം മറന്നും സ്നേഹിച്ച കീയു
സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാ
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര് മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര് മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top