തദ്ദേശ സ്ഥാപനങ്ങൾക്ക് ആദ്യ ഗഡുവായി 1396 കോടി അനുവദിച്ചു
തദ്ദേശ സ്ഥാപനങ്ങൾക്ക്  ആദ്യ ഗഡുവായി 1396 കോടി അനുവദിച്ചു
Saturday, April 26, 2025 1:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ സാന്പത്തിക വർഷത്തെ മെയിന്‍റനൻസ് ഗ്രാന്‍റിന്‍റെ ഒന്നാം ഗഡുവായി 1396 കോടി രൂപ അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായാണ് മെയിന്‍റനൻസ് ഗ്രാന്‍റ് അനുവദിച്ചതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകൾക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76 കോടി നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക് 165 കോടി രൂപയാണ് ലഭിക്കുക. മുനിസിപ്പാലിറ്റികൾക്ക് 194 കോടിയും കോർപറേഷനുകൾക്ക് 83 കോടി രൂപയും ലഭിക്കും.


ഈ മാസം ആദ്യം 2228 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന ഫണ്ട് ഇനത്തിൽ അനുവദിച്ചിരുന്നു. വികസന ഫണ്ടിന്‍റെ ഒന്നാം ഗഡുവായി 2150 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അന്ന് അനുവദിച്ചത്. ഒരു മാസത്തിനുള്ളിൽ 3624 കോടി തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നീക്കിവച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ഈ സാന്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങളിലേക്കു നേരത്തേ കടക്കാൻ ഇതു സഹായകമാകുമെന്നു മന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.