മലപ്പുറത്ത് പ്ലസ് വണ്ണിന് താത്കാലിക ബാച്ച്; സ്ഥിതി പഠിക്കാൻ രണ്ടംഗ സമിതി
മലപ്പുറത്ത് പ്ലസ് വണ്ണിന് താത്കാലിക ബാച്ച്; സ്ഥിതി പഠിക്കാൻ  രണ്ടംഗ സമിതി
Wednesday, June 26, 2024 1:43 AM IST
തിരുവനന്തപുരം: അപേക്ഷിച്ച വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹയർസെക്കൻഡറി പ്ലസ് വണ്‍ പ്രവേശനത്തിനു മലപ്പുറം ജില്ലയിൽ താത്കാലിക ബാച്ചുകൾ അനുവദിക്കും.

ഇത് സംബന്ധിച്ച് തത്വത്തിൽ തീരുമാനമായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷം പത്രസമ്മേളനത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ടംഗ സമിതിയെയയും സർക്കാർ നിയോഗിച്ചു. ഹയർസെക്കൻഡറി ജോയിന്‍റ് ഡയറക്ടർ (അക്കാദമിക്), മലപ്പുറം ആർഡിഡി എന്നിവരാണ് സമിതി അംഗങ്ങൾ. ഇവർ ജൂലൈ അഞ്ചിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

സംസ്ഥാനത്ത് മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസർഗോട്ട് 252 സീറ്റുകളുടെയും പാലക്കാട്ട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്തെ ഏഴു താലൂക്കിൽ സയൻസിനു സീറ്റ് അധികവും കൊമേഴ്സ്, ഹ്യൂമാനീറ്റിസ് വിഷയങ്ങളിൽ സീറ്റുകൾ കുറവുമാണ്.


സർക്കാർ മേഖലയിൽ മലപ്പുറത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്കൂളുകളും എയിഡഡ് മേഖലയിൽ 88 സ്കൂളുകളുമാണ് ഉള്ളത്. ഹയർ സെക്കൻഡറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 വിദ്യാർഥികളാണ്.

ജൂലൈ രണ്ടിന് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം. തുടർന്ന് ഈ ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തും.

പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.