ബസ് കാത്തുനിന്നയാൾ മൂടാത്ത ഓവുചാലിൽ വീണു മരിച്ചു
ബസ് കാത്തുനിന്നയാൾ മൂടാത്ത  ഓവുചാലിൽ വീണു മരിച്ചു
Tuesday, June 25, 2024 1:23 AM IST
തലശേരി: ബസ് കാത്തുനിന്നയാൾ റോഡരികിലെ മൂടാത്ത ഓവുചാലിലെ വെള്ളത്തിൽ വീണു മരിച്ചു. പള്ളൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഗോഡൗൺ വാച്ച്മാനായ കോടിയേരി മുളയിൽ നടയിലെ മമ്പള്ളി വയലേന്പ്രോൻ വീട്ടിൽ രഞ്ജിത്കുമാറാണ് (63) മരിച്ചത്.

ഇന്നലെ രാവിലെ 8.45ന് മഞ്ഞോടി കണ്ണിച്ചിറ, ടെമ്പിൾഗേറ്റ് റോഡിലെ പുതിയ പെട്രോൾ പമ്പിനടുത്തുള്ള ഓവുചാലിൽ വീണാണ് അപകടം. രഞ്ജിത് കുമാർ ബസ് കാത്തുനിൽക്കുന്നത് ചിലർ കണ്ടിരുന്നു.

അല്പനേരം കഴിഞ്ഞ് റോഡരികിൽ ബാഗ് കണ്ടതിനെത്തുടർന്ന് വഴിയാത്രക്കാർ നടത്തിയ പരിശോധനയിൽ രഞ്ജിത്തിനെ മഴവെള്ളംനിറഞ്ഞ ഓവുചാലിൽ കുടയടക്കം വീണുകിടക്കുന്ന നിലയിലായിരുന്നു.


തലശേരി പോലീസും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്ത് മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ദാമോദരൻ-ശാന്ത ദമ്പതികളുടെ മകനാണ് രഞ്ജിത്. ഭാര്യ: സിന്ധു (ലുലു സാരീസ്, തലശേരി): മക്കൾ: അക്ഷയ് (വയനാട്), ആദിത്യ (ബംഗളൂരു). സഹോദരങ്ങൾ: സുബിന, ദിനേശൻ, പരേതരായ രജൂല, രാജേഷ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.