കനത്ത മഴ; മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസം അവധി
കനത്ത മഴ; മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസം അവധി
Monday, May 6, 2024 7:03 AM IST
ഇംഫാൽ: കനത്ത മഴയെത്തുടർന്ന് മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അറിയിച്ചു.

സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് 2024 മെയ് ആറ്, ഏഴ് തീയതികളിൽ എല്ലാ സ്‌കൂളുകൾക്കും കോളജുകൾക്കും അവധിയായിരിക്കും. നിലവിലെ കാലാവസ്ഥ മൂലമുണ്ടാകുന്ന അപകടസാധ്യതകൾക്കെതിരെയുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

"എല്ലാവരോടും വീടിനുള്ളിൽ സുരക്ഷിതമായി തുടരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കാനും ദുരിതബാധിതരെ സഹായിക്കാനും ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, മണിപ്പൂരിന്‍റെ പല ഭാഗങ്ങളിലും ആലിപ്പഴവർഷത്തോടൊപ്പമുള്ള കനത്ത മഴയിൽ വീടുകളും വാഹനങ്ങളും തകർന്നതായി അധികൃതർ അറിയിച്ചു. ഇംഫാൽ വെസ്റ്റിലെ കാഞ്ചിപൂർ, തേര എന്നിവ ദുരിത ബാധിത പ്രദേശങ്ങളിൽ ചിലതാണ്. ഇവിടെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<